• Logo

Allied Publications

Americas
ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അയ്യപ്പ സന്നിധാനത്തിൽ 18ാം പടി യാഥാർഥ്യമാവുന്നു
Share
ഡാളസ്: ഡാളസിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ രണ്ടാം ഘട്ട നിർമാണത്തിത്തിന്‍റെ ഭാഗമായി ബലിക്കൽ പുരയുടെയും വിശുദ്ധ പതിനെട്ട്‌ പടികളുടെയും നിർമാണം ആരംഭിച്ചു. രണ്ടു നിലയിൽ പണിയുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ നിന്നാണ് 18 പടി ആരംഭിക്കുന്നത്.

കേരളത്തിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും ഡാളസിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റ മുഖ്യകർമിയുമായ സർവ്വശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിപ്പാട് ഭൂമി പൂജ ചെയ്താണ് 18 പടിയുടെ പണിക്കു തുടക്കും കുറിച്ചത്.

ക്ഷേത്ര പൂജാരികളായ വാസുദേവൻ തിരുമേനിയും പരമേശ്വരൻ തിരുമേനിയും നേതൃത്വം നൽകി. പൂജാദി കർമങ്ങൾ നൽകുന്ന ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം ഇതോടെ നോർത്ത് അമേരിക്കയിലെ ക്ഷേത്രങ്ങളിൽ വലിയ ഒരു നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നു ക്ഷേത്രം ചെയർമാൻ രാമചന്ദ്രൻ നായരും പ്രസിഡന്‍റ് കേശവൻ നായരും അഭിപ്രായപ്പെട്ടു.

ആയിരകണക്കിന് അയ്യപ്പ ഭക്തന്മാരാണ് ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അയ്യപ്പ ദർശനത്തിനായി എത്തുന്നത്. മണ്ഡല വ്രതാരംഭത്തിൽ 41 ദിവസത്തെ പ്രത്യേക അയ്യപ്പ പൂജകൾക്കും ഭജനകൾക്കും ശേഷം മഹാമണ്ഡലപൂജ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീധർമശാസ്താ സന്നിധിയിൽ ഒരു തിരുത്സവമായിട്ടാണ് നടക്കുന്നത്.



സന്നിധാനത്തിലേക്കു അയ്യപ്പന്മാർ ശരണം വിളിയോടെ മാലയണിഞ്ഞു വൃതം നോക്കി ആണ് എത്താറുള്ളത്. മനസിന് കുളിർമയേകുന്ന ഒരു സാക്ഷാത്കാരമായി ആ തീർഥയാത്ര ഭക്ത ജനങ്ങളിൽ തികച്ചും ശബരിമലയ്ക്ക് പോകുന്ന പ്രതീതിയുള്ളാവാക്കാറുണ്ട്.

18 പടി കയറി ഭഗവാനെ തൊഴാനുള്ള എല്ലാവർക്കുമുള്ള ആഗ്രഹം ഇതോട് യാഥാർഥ്യം ആകും. 18 പടികളുടെ പണി നാട്ടിൽ തുടങ്ങിയെന്നും ഉടനെ എയർ കാർഗോ വഴി ഡാളസിൽ എത്തുമെന്നും കൺസ്ട്രക്ഷൻ ചെയർമാൻ ഗോപാല പിള്ള അറിയിച്ചു.

അമ്പലത്തിന്‍റെ നിർമാണവും പതിനെട്ടാം പടിയുടെ നിർമാണവും വാസ്തു വിദ്വാൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പുതിരിപ്പാടിന്‍റെ നേതൃത്വത്തിൽ ഡാളസിലെ പ്രശസ്ത ആർക്കിടെക്റ്റ് ജെറി മോങ്ക് ആണ് ഡീറ്റൈൽ ഡിസൈൻ ചെയ്തത്.

കൂടുതൽ വിവരങ്ങൾക്ക്: രാമചന്ദ്രൻ നായർ 972 365 9972, കേശവൻ നായർ 214 405 2166, ഗോപാല പിള്ള 214 684 3449.

ക്രിക്കറ്റ് ഫീൽഡ് ഉദ്ഘാടനം ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു.
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ മെക്കിനി സെന്‍റ് പോൾസ് ഓർത്തഡോക്സ് സഭാ അംഗങ്ങൾക്കായും കായിക പ്രേമികൾക്കായും നിർമി
ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അയ്യപ്പ സന്നിധാനത്തിൽ 18ാം പടി യാഥാർഥ്യമാവുന്നു.
ഡാളസ്: ഡാളസിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ രണ്ടാം ഘട്ട നിർമാണത്തിത്തിന്‍റെ ഭാഗമായി ബലിക്കൽ പുരയുടെയും വിശുദ
ക്ലർജി ദിനം ബുധനാഴ്ച.
കുവൈറ്റ് സിറ്റി: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെന്‍റ് പോൾസിലും ഉൾപ്പെട്ട ക്രിസ്ത്യൻ പുരോഹിതന്മാരെ ആദരിച്ചുകൊ
ക്യൂബ ഇരുട്ടിൽ, തെരുവിൽ അടുപ്പു കൂട്ടി ജനങ്ങൾ.
ഹവാന: ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു.
സര്‍വേകളില്‍ ഒപ്പത്തിനൊപ്പം; ഇഞ്ചോടിഞ്ച് പോരാട്ടം.
വാഷിംഗ്ടണ്‍ ഡിസി: തെരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം അവശേഷിക്കെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഉദ്വേഗജനകമായ ഘ