• Logo

Allied Publications

Europe
അയർലൻഡിൽ ആഷ്‌ലി കൊടുങ്കാറ്റ് നാശം വിതച്ചു
Share
ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞുവീശിയ ആഷ്‌ലി കൊടുങ്കാറ്റ് നാശം വിതച്ചു. ഗാൽവേ, മേയോ കെറി, ഡോണിഗെൽ, ക്ലെയർ ലീട്രിം, സ്ലൈഗോ തുടങ്ങിയ കൗണ്ടികളിലാണ് കൊടുങ്കാറ്റ് ജനജീവിതം ഏറെ ദുസഹമാക്കിയത്.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാജ്യത്തെ വടക്കുപടിഞ്ഞാറു ഭാഗത്തു ഓറഞ്ച് അലേർട്ടും മറ്റിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരുന്നു. കാറ്റിനെത്തുടർന്നു മരങ്ങൾ കടപുഴകിയതിനാൽ പലയിടത്തും ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.



അരലക്ഷത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങി. ഇവ ശരിയാക്കുന്നതിനുള്ള അടിയന്തിര നടപടികൾ ആരംഭിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചില സർവീസുകൾ വഴി തിരിച്ചു വിടുകയും ചെയ്തു.



ഇത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. റോഡ് റെയിൽ ഗതാഗത്തെയും കാറ്റ് പ്രതികൂലമായി ബാധിച്ചു. പലയിടത്തും 135 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റടിച്ചത്.



ജനങ്ങൾ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിച്ചതിനാൽ ആളപായമുണ്ടായില്ല. കാറ്റിനെത്തുടർന്നു ശക്തമായ തിരമാലകളും രൂപപ്പെട്ടു. തീരദേശത്തുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

കൊച്ചി യുകെ എയർ ഇന്ത്യ സർവീസുകൾ വർധിപ്പിക്കുക: നിവേദനം നൽകി ഒഐസിസി യുകെ.
മാഞ്ചസ്റ്റർ: കൊച്ചി യുകെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആ
ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയെ ജര്‍മൻ മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ ആദരിച്ചു.
ബെര്‍ലിന്‍: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി രൂപം കൊണ്ട യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്ര
റഷ്യൻ സൈന്യത്തിൽനിന്ന് 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചു.
ന്യൂഡൽഹി: 85 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിൽനിന്ന് ഇതുവരെ മോചിപ്പിച്ചെന്നും 20 പേരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ
ബ്രിക്സ് ഉച്ചകോടി ഇന്നു തുടങ്ങും; മോദി റഷ്യയിലേക്ക് പുറപ്പെട്ടു.
ന്യൂഡൽഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്കു പുറപ്പെട്ടു.
മ്യൂണിക്കില്‍ കെ.എസ്. ചിത്രയുടെയും സംഘത്തിന്‍റെയും സംഗീതോത്സവം 26ന്.
മ്യൂണിക്ക്: മ്യൂണിക്കില്‍ സംഗീത വസന്തത്തിന്‍റെ കേളീകൊട്ടുയരാന്‍ ഇനി ഏതാനും നാളുകള്‍ കൂടിമാത്രം.