• Logo

Allied Publications

Europe
പുതുപ്പള്ളി പ്രവാസിസംഗമം ആവേശോജ്വലമായി
Share
ബ്രിസ്റ്റോൾ: പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും പ്രവാസികളായി യുകെയിൽ എത്തിയ കുടുംബങ്ങളുടെ സൗഹൃദ സംഗമം ആവേശോജ്വലമായി. പകിട കളിയുടെയും നാടൻ പാട്ടുകകളുടെയും നാടൻപന്തുകളിയുടെയും ആരവമുഖരിതമായ അന്തരിക്ഷത്തിൽ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ബ്രിസ്റ്റോളിലെ സെന്‍റ് ജോൺസ് ഹാളിൽ ആവേശകരമായ പരിസമാപ്തി കുറിച്ചു.

പുതുപ്പള്ളി മണ്ഡലംകാർ എന്ന വികാരത്തെ ആഘോഷമാക്കുവാനും നാട്ടുകാരുമായി സൗഹൃദം പങ്കുവ‌യ്ക്കുവാനുമായി യുകെയിൽ അങ്ങോളം ഇങ്ങോളമുള്ള പുതുപ്പള്ളിക്കാർ പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് കുടുബത്തോടൊപ്പം രാവിലെ തന്നെ എത്തിയിരുന്നു.



മനോഹരമായി അലങ്കരിച്ച വേദിയും അടുക്കും ചിട്ടയോടുകുടിയുള്ള ഒരുക്കങ്ങളുമായി സംഗമ വിജയത്തിനു റോണിയും ലിസയും മികവുറ്റ സംഘാടകത്വം നിർവഹിച്ചു. രാവിലെ ഒമ്പതിന് രജിട്രേഷനോടെ ആരംഭിച്ച കൂട്ടായ്മയിൽ വിരുന്നുകരല്ലാതെ വീട്ടുകാരായി ഏകമനസോടെ സന്തോഷത്തോടെ നാടിന്‍റെ ഓർമകൾ ഏവരും പങ്കുവച്ചു.

തനത് കായിക രൂപമായ പകിടകളിക്കൊപ്പം നാടൻ പന്തുകളിയും കലാപരിപാടികളുമായി നടന്ന സംഗമത്തിൽ പകിടകളിയിൽ ബിജൂ ഇപ്സിച്ച് ട്രോഫി കരസ്ഥമാക്കി. നാടൻ പന്തുകളിയിൽ വാശിയും ആവേശവും നിറഞ്ഞുനിന്ന മത്സരത്തിൽ ജെയിന്റെ നേതൃതത്തിലുള്ള ടീമും കപ്പ് ഉയർത്തി.കാണികളെയും കളിക്കാരെയും ഒരുപോലെ ത്രസിപ്പിച്ച ഗെയിമുകൾക്ക് ലിസ നേതൃത്വം വഹിച്ചു.



പ്രാർഥനാഗാനത്തോട് ആരംഭിച്ച സംഗമത്തിൽ സണ്ണിമോൻ മത്തായി അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഒൺലൈൻ വഴി സംഗമത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. റോണി, ലിസാ, ബിജു ഇപ്സിച്ച്, എബ്രാഹാം കുര്യൻ, മാത്തുകുട്ടി എന്നിവർ തിരിതെളിച്ച് ഉദ്ഘാടനകർമം നിർവഹിച്ചു.

പുതുപ്പള്ളി സംഗമത്തിന് പുതിയ ഭാരവാഹികളായി ബീജോയ്, അനിൽ മർക്കോസ്, എബ്രാഹാം കുരൃൻ, രാജു എബ്രാഹാം എന്നിവർ ചുമതലയേറ്റു. കേരള തനിമയിലുളള വിഭവങ്ങളടങ്ങിയ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴ ഭക്ഷണം എന്നിവ ഏവരും ഏറെ ആസ്വദിച്ചു.



പുതുപ്പള്ളി കലാപ്രതിഭകൾ നൃത്തങ്ങളാലും ഗാനങ്ങളും നാടൻപാട്ടുകളുമായും സംഗമത്തെ വർണാഭമാക്കി. പുതുപ്പള്ളിയുടെ സ്വന്തം ഗായകനായ ബിജു തമ്പിയുടെ നേതൃതത്തിലുള്ള "ശ്രൂതി വോയ്സ്' വേദിയിൽ സംഗീതസാന്ദ്രത പകർന്നു.



ഏറെ സൗഹൃദവും നാടിന്‍റെ സ്നേഹവും ഗൃഹാതുരയും പകർന്ന ആവേശകരമായ പുതപ്പള്ളി സംഗമം രാത്രി പത്തുവരെ നീണ്ടുനിന്നു.

കൊച്ചി യുകെ എയർ ഇന്ത്യ സർവീസുകൾ വർധിപ്പിക്കുക: നിവേദനം നൽകി ഒഐസിസി യുകെ.
മാഞ്ചസ്റ്റർ: കൊച്ചി യുകെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആ
ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയെ ജര്‍മൻ മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ ആദരിച്ചു.
ബെര്‍ലിന്‍: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി രൂപം കൊണ്ട യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്ര
റഷ്യൻ സൈന്യത്തിൽനിന്ന് 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചു.
ന്യൂഡൽഹി: 85 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിൽനിന്ന് ഇതുവരെ മോചിപ്പിച്ചെന്നും 20 പേരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ
ബ്രിക്സ് ഉച്ചകോടി ഇന്നു തുടങ്ങും; മോദി റഷ്യയിലേക്ക് പുറപ്പെട്ടു.
ന്യൂഡൽഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്കു പുറപ്പെട്ടു.
മ്യൂണിക്കില്‍ കെ.എസ്. ചിത്രയുടെയും സംഘത്തിന്‍റെയും സംഗീതോത്സവം 26ന്.
മ്യൂണിക്ക്: മ്യൂണിക്കില്‍ സംഗീത വസന്തത്തിന്‍റെ കേളീകൊട്ടുയരാന്‍ ഇനി ഏതാനും നാളുകള്‍ കൂടിമാത്രം.