• Logo

Allied Publications

Americas
മിൽട്ടൺ ചുഴലിക്കാറ്റ്: ഗ്യാസ് ക്ഷാമത്താൽ വലഞ്ഞ് ഫ്ലോറിഡ
Share
ഫ്ലോറിഡ: മിൽട്ടൺ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ ഗ്യാസ് ക്ഷാമം വ്യാപകമായി. കൊടുങ്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ സൗജന്യ ഗ്യാസ് വിതരണം ചെയ്യുന്നമെന്ന് ഗവർണർ റോൺ ഡിസാന്‍റിസ് പ്രഖ്യാപിച്ചു.

ഇതിനായി മൂന്ന് സൈറ്റുകൾ തുറന്നതായി റോൺ ഡിസാന്‍റിസ് അറിയിച്ചു. ഇന്ധനക്ഷാമത്തിന്‍റെ പേരിൽ ഡിസാന്‍റിസിനെ ചില രാഷ്ട്രീയ എതിരാളികൾ വിമർശിച്ച സാഹചര്യത്തിലാണ് നടപടികൾ.

ഫ്ലോറിഡയിലെ ഏകദേശം 30 ശതമാനം പെട്രോൾ സ്റ്റേഷനുകളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗ്യാസ് തീർന്നതായി ഇന്ധന വിലയും ക്ഷാമവും നിരീക്ഷിക്കുന്ന വെബ്‌സൈറ്റിൽ നിന്നുള്ള കണക്ക് വ്യക്തമാക്കുന്നു.

പ്ലാന്‍റ് സിറ്റി, ബ്രാഡന്‍റൺ, സെന്‍റ് പീറ്റേഴ്‌സ്ബർഗ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇന്ധന വിതരണ സൈറ്റുകളിൽ നിന്ന് പെട്രോൾ ആവശ്യമുള്ളവർക്ക് 10 ഗാലൻ വരെ സൗജന്യമായി ലഭിക്കുമെന്ന് ഡിസാന്‍റിസ് അറിയിച്ചു.

മിൽട്ടൺ ചുഴലിക്കാറ്റ്: ഗ്യാസ് ക്ഷാമത്താൽ വലഞ്ഞ് ഫ്ലോറിഡ.
ഫ്ലോറിഡ: മിൽട്ടൺ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ ഗ്യാസ് ക്ഷാമം വ്യാപകമായി.
വിട്ടുകൊടുക്കാതെ ട്രംപ്; കമല ഹാരിസിന്‍റെ ലീഡ് കുറയുന്നു.
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുണ
ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു.
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയുടെ 2024 2026 വർഷത്തെ ന്യൂസ് ടീം നിലവിൽ വന്നു.
സൗത്ത് ഫ്ലോറിഡ സെന്‍റ് തോമസ് പള്ളിയിലെ പെരുന്നാളും ഡയറക്‌ടറി പ്രകാശനവും 25 മുതൽ.
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ സെന്‍റ് തോമസ് ഓർത്ത്ഡോക്സ് പള്ളി പോംബെനോ ബീച്ച് ഇടവകയുടെ പെരുന്നാളും ഡയറക്ടറി പ്രകാശനവും ഈ മാ
അധ്യാപികയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ശിക്ഷായിളവില്ലെന്ന് മേൽക്കോടതി.
അയോവ: അധ്യാപികയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരോൾ അനുവദിക്കണമെങ്കിൽ 35 വർഷം തട