• Logo

Allied Publications

Europe
ജർമൻ ഫെഡറൽ മന്ത്രി ഗുജറാത്തിൽ ; ഊർജ്ജ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാനൊരുങ്ങി ജർമനി
Share
ബര്‍ലിന്‍: ജര്‍മന്‍ ഫെഡറല്‍ മന്ത്രി സ്വെന്‍യ ഷൂള്‍സെ വലിയ ബിസിനസ് പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഈ സന്ദർശനം ഊർജ്ജ മേഖലയിലെ സഹകരണത്തിന് പുതിയ അധ്യായം തുറന്നതോടെ ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിനും ജർമ്മൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കും ഈ സഹകരണം വളരെ പ്രധാനമാണ്.

ഇന്ത്യ 2030 ഓടെ പുനരുപയോഗ ഊർജ്ജ ഉൽപാദനം 450 ഗിഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുമ്പോൾ, ജർമനി തങ്ങളുടെ പരിചയസമ്പത്ത് ഇന്ത്യയുമായി പങ്കുവയ്ക്കാൻ തയ്യാറാണ്. ഗുജറാത്തിൽ നടന്ന റീഇൻവെസ്റ്റ് കോൺഫറൻസിൽ വച്ച് ഇരു രാജ്യങ്ങളും ചേർന്ന് ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ മേഖലയിലെ നിക്ഷേപത്തിനുള്ള പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു.

എണ്ണ, വാതകം, കല്‍ക്കരി എന്നിവയില്‍ നിന്നുള്ള ഊര്‍ജ്ജ പരിവര്‍ത്തനത്തിന്‍റെ വിജയത്തിന് അത്യന്താപേക്ഷിതമായ പദാര്‍ത്ഥങ്ങളില്‍ സൗരോര്‍ജ്ജത്തില്‍ നിന്നും കാറ്റില്‍ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍, ചില പ്രധാന വ്യവസായങ്ങള്‍ക്കോ ഗതാഗത മേഖലയിലോ CO2 രഹിത ഉല്‍പ്പാദനത്തിലേക്കുള്ള ഏക മാര്‍ഗമാണ്.

സാമ്പത്തിക സാധ്യതകള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യ ഒഴിച്ചുകൂടാനാവാത്ത രാജ്യമാണന്ന് മന്ത്രി പറഞ്ഞു. കൂടാതെ ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മികച്ച അവസരങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ മിനിസ്ട്രി ഫോര്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) ഈ വര്‍ഷം നാലാം തവണയും റീ~ഇന്‍വെസ്ററ് എന്ന മുന്‍നിര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇന്‍ഡ്യാ സന്ദര്‍ശനം. ഗുജറാത്തിലെ ഗാന്ധിനഗറില്‍ സെപ്റ്റംബര്‍ 16 മുതല്‍ 18 വരെയാണ് കോണ്‍ഫറൻസ് നടക്കുന്നത്.

ഇന്ത്യയുടെ ഭാഗത്ത്, ഇന്ത്യയിലെ വിവിധ പുനരുപയോഗ ഊര്‍ജ മേഖലകളില്‍ നിന്നുള്ള 30,000 പങ്കാളികളും സര്‍ക്കാര്‍ പ്രതിനിധികളും അന്താരാഷ്ട്ര അതിഥികളും പങ്കെടുക്കുന്നുണ്ട്.

സമ്മേളനത്തിന്‍റെ ഉദ്ഘാടനത്തിലും ആഗോളതലത്തില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജങ്ങളില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഇന്തോ~ജര്‍മ്മന്‍ പ്ളാറ്റ്ഫോം ലോഞ്ചിംഗിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. തുടര്‍ന്ന് ഫെഡറല്‍ മന്ത്രി ഷൂള്‍സെ ജര്‍മ്മന്‍ പവലിയനും പ്രദര്‍ശന ഗ്രൗണ്ടില്‍ പ്രതിനിധീകരിക്കുന്ന ജര്‍മ്മന്‍ കമ്പനികളും സന്ദര്‍ശിച്ചു.

അതേസമയം ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് വിദഗ്ധ തൊഴിലാളികളെ ആവശ്യപ്പെടുകയാണ് ജര്‍മനി. അടുത്ത തലമുറയിലെ കമ്പനി സ്ഥാപകരും വിദ്യാര്‍ഥികളും ഗാന്ധിനഗറിലെ ഗുജറാത്ത് എനര്‍ജി ഇന്‍സ്ററിറ്റ്യൂട്ടില്‍ പരിശീലനം നേടിയവരാണ്.

യൂറോപ്യന്‍ യൂണിയൻ കുടിയേറ്റ, അഭയ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി നെതര്‍ലന്‍ഡ്സ്.
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍റെ പൊതു കുടിയേറ്റ, അഭയ നയത്തില്‍ നിന്ന് ഇളവ് അഭ്യര്‍ത്ഥിക്കാന്‍ പദ്ധതിയിട്ടതായി നെതര
ബ്ലാക്ക്റോക്ക് സെന്‍റ് ജോസഫ് കുർബാന സെന്‍ററിൽ ഓണാഘോഷം സെപറ്റംബർ 21ന്.
ഡബ്ലിൻ : സെന്‍റ് ജോസഫ് സീറോ മലബാർ കമ്മ്യൂണിറ്റി ബ്ലാക്ക്റോക്കിന്‍റെ നേതൃത്വത്തിൽ പുത്തൻ വിളവെടുപ്പിന്‍റെ ഓർമ്മ പുതുക്കു
ജർമൻ ഫെഡറൽ മന്ത്രി ഗുജറാത്തിൽ ; ഊർജ്ജ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാനൊരുങ്ങി ജർമനി.
ബര്‍ലിന്‍: ജര്‍മന്‍ ഫെഡറല്‍ മന്ത്രി സ്വെന്‍യ ഷൂള്‍സെ വലിയ ബിസിനസ് പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയില്‍ സന്ദര്‍ശനം പൂ
മൈന്‍സ് വിസ്ബാഡന്‍ ഇന്ത്യൻ അസോസിയേഷൻ തിരുവോണം ആഘോഷിച്ചു.
മൈന്‍സ് : മൈന്‍സ് വിസ്ബാഡന്‍ ഇന്ത്യൻ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
ഫ്രീഡ്രിഷ് മെര്‍സ് ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥി.
ബര്‍ലിന്‍ : ഒടുവില്‍ 68ാം വയസില്‍ ഫ്രെഡ്രിഷ് മെര്‍സ് ലക്ഷ്യത്തില്‍ എത്തിയിരിയ്ക്കയാണ്.