• Logo

Allied Publications

Americas
യുഎസ് തെരഞ്ഞെ‌‌ടുപ്പ്: സ്ത്രീ വോട്ടർമാരുടെ പിന്തുണ കമല ഹാരിസിനെന്ന് സർവേ
Share
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെകാൾ കൂടുതൽ സ്ത്രീകൾ വോട്ടു ചെയ്യുക വൈസ് പ്രസിഡന്‍റ് കമല ഹാരിസിനായിരിക്കും എന്ന് സർവേ.

54 ശതമാനം സ്ത്രീകൾ കമല ഹാരിസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ ട്രംപിന് വോട്ട് നൽകുമെന്ന് പറഞ്ഞത് 41 ശതമാനം സ്ത്രീകൾ മാത്രമാണ് എന്ന് എബിസി ന്യൂസ് ഇപ്‌സോസ് സർവേയിൽ അഭിപ്രായപ്പെട്ടു.

ജൂലൈയിൽ 34 ശതമാനം പേർ മാത്രമേ ബൈഡനെ പിന്തുണച്ചിരുന്നുള്ളൂ. ഇപ്പോൾ, പാർട്ടി സ്ഥാനാർഥിയെ മാറ്റിയപ്പോൾ 60 ശതമാനം പേർ ഹാരിസിനെ പിന്തുണയ്ക്കുന്നു.

ഹാരിസിന് ലഭിക്കാൻ ഇടയുള്ള അഞ്ച് വോട്ടുകളിൽ ഒന്ന് വീതം ഹേറ്റ് വോട്ട് ആണ്. മറ്റു സ്ഥാനാർഥികളോടുള്ള വെറുപ്പാണ് ഇവരെ ഹാരിസിന് വോട്ട് ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്.

ഹാരിസിന് സ്ത്രീകളുടെ പിന്തുണ വർധിച്ചപ്പോൾ ട്രംപ് പുരുഷന്മാരുടെ ഇടയിൽ അഞ്ച് ശതമാനം വർധിച്ച പിന്തുണ ഇതേ കാലയളവിൽ നേടി. എന്നാൽ ആർഎഫ്കെ ജൂനിയറിന്‍റെ പിൻവാങ്ങലും ട്രംപിന് പിന്തുണ പ്രഖ്യാപിച്ചതും ഇത് വരെ വോട്ടർമാർക്കിടയിൽ യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല.

ഇത് വ്യക്തമാവാൻ കുറേക്കൂടി കാത്തിരിക്കണം എന്ന് നിരീക്ഷകർ പറയുന്നു. ആക്റ്റീവോട്ടറിന്‍റെ സർവേയിൽ ട്രംപിന്‍റെ 65 വയസിനു മുകളിലുള്ള വെളുത്ത വർഗക്കാരായ പുരുഷന്മാരുടെ പിന്തുണ മാറ്റമില്ലാതെ തുടരുന്നതായി കണ്ടെത്തി.

ഇവർ മിക്കവാറും വലിയ വിദ്യാഭ്യാസം ഇല്ലാത്ത ഗ്രാമീണരാണ്. ട്രംപിന്‍റെ ഉറച്ച വോട്ട് ബാങ്ക് അങ്ങനെ തന്നെ തുടരുന്നു. 50 മുതൽ 64 വയസു വരെ പ്രായം ഉള്ളവരുടെ ഇടയിൽ ഹാരിസിനും ട്രംപിനും തുല്യ പ്രിയം ആണുള്ളത്.

ഹാരിസിന് കറുത്ത വർഗക്കാർക്കിടയിലും ചെറുപ്പക്കാർക്കും സ്ത്രീകൾക്കും ഇടയിലും മേൽകൈ ഉണ്ട്. കറുത്ത വർഗക്കാർക്കിടയിൽ അവർക്കു 52 ശതമാനത്തിൽ അധികം പ്രിയം ഉണ്ട്.

ട്രംപിന് ലാറ്റിനോ വോട്ടർമാർക്കിടയിൽ ആറ് ശതമാനം അധികം പ്രിയം ഉണ്ട്. മോർണിംഗ് കൺസൾട് 11 ,501 വോട്ടർ മാർക്കിടയിൽ നടത്തിയ മെഗാ പോളിൽ സ്വതന്ത്രരുടെ ഇടയിലും ഹാരിസിനാണ് മുൻതൂക്കം എന്ന് കണ്ടെത്തി.

ഇവരിൽ പത്തു പേരിൽ ഒരാൾ വീതം മൂന്നാമത് ഒരു സ്ഥാനാർഥിക്കു വോട്ടു ചെയ്യുമെന്ന് പറഞ്ഞു. എന്നാൽ സവാന്‍റയുടെ പോളിൽ സാമ്പത്തികാവസ്ഥ, വിലക്കയറ്റം, തൊഴിൽ, കുറ്റകൃത്യങ്ങൾ എന്നീ വിഷയങ്ങളിൽ കൂടുതൽ ആശ്രയിക്കാവുന്നത്‌ റിപ്പബ്ലിക്കൻ പാർട്ടിയെ മാത്രമാണ് എന്ന് അഭിപ്രായപ്പെട്ടു.

യുദ്ധഭൂമികളായി വിശേഷിപ്പിക്കപ്പെടുന്ന ഏഴു സംസ്ഥാനങ്ങളിൽ (അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ, വിസ്കോൺസിൻ) സിഎൻഎൻ സെപറ്റംബർ നാലിന് നടത്തിയ പോളിൽ നാലെണ്ണത്തിൽ (വിസ്കോൺസിൻ, മിഷിഗൺ, ജോർജിയ, നെവാഡ) ഹാരിസിന് ലീഡ് ഉണ്ടായേക്കാം എന്ന് പറഞ്ഞു.

ട്രംപിന് ആരിസോണയിലെ ലീഡ്, ബാക്കി രണ്ടെണ്ണത്തിൽ ഹാരിസും ട്രംപും തുല്യർ എന്നും പ്രവചിച്ചു. ബൈഡൻ 2020ൽ നേടിയ ആരിസോണയിലെ ഹാരിസിന്‍റെ നില ശക്തമാണ് എന്നും പ്രവചിച്ചു.

ഡാളസിൽ വാഹനാപകടം: നാല് മരണം.
ഡാളസ്: ഡാളസിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
മാൻസ്ഫീൽഡ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ഗംഭീരമായി.
മാൻസ്ഫീൽഡ്: ഡാളസിന്‍റെ പ്രാന്തപ്രദേശമായ മാൻസ്ഫീൽഡിലെ മലയാളി കൂട്ടായ്മയായ മാൻസ്ഫീൽഡ് മലയാളി അസോസിയേഷൻ(എംഎംഎ) ഓ
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള ശനിയാഴ്ച.
ഹൂസ്റ്റൺ: ലവ് ‌ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (സെപ്റ്റംബർ 21) രാവിലെ എ‌ട്ട് മുതൽ 12 വരെ സൗജന്യ
വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു.
സാൻഫ്രാൻസിസ്കോ: വേൾഡ് മലയാളി കൗൺസിൽ കലിഫോർണിയ പ്രൊവിൻസ് സംഘടിപ്പിച്ച ഓണാഘോഷം സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ സംഘടിപ
മങ്കയുടെ വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു ‌.
ഫ്രീമൗണ്ട്: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയയുടെ(മങ്ക) 40ാം വാർഷികവും ഓണാഘോഷവും പ്രൗഢഗംഭീരമായി നടന്നു.