• Logo

Allied Publications

Europe
സർഗം സ്റ്റീവനേജ് ഓണാഘോഷം: ഇൻഡോർ മത്സരങ്ങളോടെ തുടക്കമായി
Share
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന "പൊന്നോണം 2024' സെബർ 14ന് ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

യുകെയിലെ പ്രസിദ്ധമായ സർഗം പൊന്നോണത്തിനു നാന്ദി കുറിച്ച് നടന്ന ഇൻഡോർ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളുമായി നിരവധി പേരാണ് ആവേശപൂർവം പങ്കുചേർന്നത്.

കാരംസ്, ലേലം, റമ്മി, ഡോങ്കി, ചെസ് തുടങ്ങിയവയുടെ സെമി ഫൈനൽ മുതലുള്ള മത്സരങ്ങൾ തുടർ ദിവസങ്ങളിൽ നടത്തപ്പെടും. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ 31ന് നടക്കും. സെപ്റ്റംബർ‍ ഒന്നിന് ജനറൽ സ്പോർട്സ് മത്സരങ്ങൾ നടത്തും.



കിഡ്സ് വിഭാഗത്തിൽ ബീൻഷ് പിക്കിംഗും ജൂനിയേഴ്സിനായി ജമ്പിംഗ് റേസ്, ലെമൺ സ്പൂൺ റേസും ഉണ്ടായിരിക്കും. തുടർന്ന് അത്‌ലറ്റിക്സ് ഇനങ്ങളിൽ വ്യത്യസ്ത പ്രായ വിഭാഗത്തിൽ മത്സരങ്ങൾ നടത്തുന്നതാണ്.

അത്‌ലറ്റിക് മത്സരങ്ങൾക്ക് ശേഷം വടം വലി, ഉറിയടി, സുന്ദരിക്ക് പൊട്ടു കുത്തൽ തുടങ്ങിയ മത്സരങ്ങൾക്കൊപ്പം കപ്പിൾസ് റിലേ, ഫാമിലി റിലേ എന്നീ ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയികൾക്കുള്ള സമ്മാന ദാനവും സെന്‍റ് നിക്കോളാസ് ഗ്രൗണ്ടിൽ വച്ച് നടക്കും.



തിരുവോണം തെല്ലും ശോഭ മങ്ങാതെ കുടുംബ സദസ്സിൽ അനുഭവവേദ്യമാക്കുന്നതിനായി ഓണാഘോഷ കൊട്ടിക്കലാശ ദിനത്തിൽ സ്റ്റീവനേജ് "കറി വില്ലേജ്' തയാറാക്കുന്ന 24 ഇനം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ 'ഗ്രാൻഡ് തിരുവോണ സദ്യ' തൂശനിലയിൽ വിളമ്പും.



മാവേലി മന്നൻ ആഗതനാകുമ്പോൾ ആഘോഷം കൊഴുപ്പിക്കുവാൻ കടുവകളും ശിക്കാരിയും കളത്തിൽ ഇറങ്ങും. താലപ്പൊലിയും തിരുവാതിരയും വള്ളംകളിയും സൗന്ദര്യ മത്സരവും ഹാസ്യരസം നിറഞ്ഞ സ്കിറ്റും ഗംഭീരമായ കലാസന്ധ്യയും അടക്കം സർഗം തിരുവോണോത്സവത്തിൽ പങ്കു ചേരുന്നവർക്ക് ഒരുക്കുന്നത് അതിസമ്പന്നമായ ആഘോഷ ചേരുവകളാവും.



സർഗം മെമ്പർമാരിൽ നിന്നും ജിസിഎസ്ഇ, എലെവൽ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ഇംഗ്ലണ്ട് ദേശീയ ഷട്ടിൽ ബാഡ്മിന്‍റൺ ടീമിൽ ഇടം പിടിച്ച ജെഫ് അനി, യുഗ്മ നാഷണൽ സ്പോർട്സിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയ ടിന്‍റു മെൽവിൻ എന്നിവരെയും തദവസരത്തിൽ ആദരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: സജീവ് ദിവാകരൻ: 0787 790 2457, ജെയിംസ് മുണ്ടാട്ട്: 0785 232 3333.

ക്രാക്കോവില്‍ കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് ഓണാഘോഷം സംഘടിപ്പിച്ചു.
ക്രാക്കോവ്: കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് ക്രാക്കോവ് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോ
ബ്രേക്ക് തകരാർ: ബിഎംഡബ്ല്യു 15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു.
ബെര്‍ലിന്‍: ബ്രേക്ക് തകരാറിനെ തുടര്‍ന്ന് ബിഎംഡബ്ല്യു15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെർലിൻ: ജർമനിയിലെ പ്രമുഖ വാഹനനിർമാതാക്കളായ ഫോക്സ്‌വാഗൻ കമ്പനി തങ്ങളുടെ ‘തൊഴിലുറപ്പ് പദ്ധതി’ റദ്ദാക്കാൻ തീരുമാന
യുണൈറ്റഡ് ബെർലിൻ മല്ലൂസ് ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി.
ബെർലിൻ: യുണൈറ്റഡ് ബെർലിൻ മല്ലൂസിന്‍റെ നേതൃത്വത്തിൽ ബെർലിനിലെ ബെർലിനർ ഡോമിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു.
തിരുവോണ ഗാനം "അത്തപ്പൂങ്കാറ്റ്' റിലീസ് ചെയ്തു.
ബെര്‍ലിന്‍: സ്വിസ് മലയാളി മ്യൂസിക്കിന്‍റെ ബാനറില്‍ അണിയിച്ചൊരുക്കിയ അത്തപ്പൂങ്കാറ്റ് എന്ന തിരുവോണ സംഗീത ആല്‍ബം പുറത