• Logo

Allied Publications

Europe
കേരളപൂരം വള്ളംകളി ലോഗോ മത്സരം: ഹെർഫോർഡിലെ ബിനോ മാത്യു വിജയി
Share
ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളി മത്സരത്തിനായി നടത്തിയ ലോഗോ മത്സരത്തിൽ ഹെർഫോർഡ് മലയാളി അസോസിയേഷനിലെ ബിനോ മാത്യു ഡിസൈൻ ചെയ്ത ലോഗോ തെരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷം നടക്കുന്ന വള്ളംകളി മത്സരത്തിന്‍റെ എല്ലാ ഔദ്യോഗിക കാര്യങ്ങൾക്കും ഈ ലോഗോയായിരിക്കും ഉപയോഗിക്കുക. വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ബിനോ മാത്യുവിന് 101 പൗണ്ടും ഫലകവും സമ്മാനമായി ലഭിക്കും.

നിരവധി പേർ പങ്കെടുത്ത ലോഗോ മത്സരത്തിൽ നിന്നാണ് ബിനോയുടെ ലോഗോ ജഡ്ജിംഗ് പാനൽ തെരഞ്ഞെടുത്തത്. വിജയിക്ക് വള്ളംകളി മത്സരവേദിയിൽ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.

അതേസമയം, ആറാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്‍റെ ഒരുക്കങ്ങൾ ചിട്ടയായി പുരോഗമിക്കുന്നുണ്ട്. ഈ മാസം 31ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വച്ച് നടക്കുന്ന വള്ളംകളിയും കാർണിവലും ചരിത്ര സംഭവമാക്കുവാൻ

യുക്മ ദേശീയ സമിതി പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറൽ സെക്രട്ടറി കുര്യൻ ജോർജിന്‍റെയും നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ നേതാക്കൻമാർ വലിയ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

ഈ വർഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖർ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരൻമാരും പരിപാടികൾ അവതരിപ്പിക്കും.

2019, 2022, 2023 വർഷങ്ങളിലെ യുക്മ കേരളപൂരം വള്ളംകളി മത്സരങ്ങൾ നടന്നത് പ്രകൃതി രമണീയമായതും സൗകര്യപ്രദവുമായ മാൻവേഴ്സ് തടാകത്തിൽ തന്നെയായിരുന്നു.

കാണികളായി ഈ വർഷം കൂടുതൽ പേർ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി വള്ളംകളിയുടെ ഇവന്‍റ് കോഓർഡിനേറ്റർ അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു. യുക്മ ദേശീയ സമിതിയിൽ നിന്നും വള്ളംകളി മത്സരത്തിന്‍റെ ചുമതല നാഷണൽ വൈസ് പ്രസിഡന്‍റ് ഷീജോ വർഗീസിനായിരിക്കും.

അവസാന വർഷം വള്ളംകളി മത്സരത്തിന് എകദേശം 7,000ത്തിൽ കൂടുതൽ ആളുകൾ കാണികളായി എത്തിച്ചേർന്നിരുന്നു. ഇപ്രാവശ്യം 15,000 ആളുകൾ വള്ളംകളി കാണുന്നതിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാർണിവലിലും പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്ലാദിച്ചുല്ലസിക്കുവാൻ വേണ്ടി നിരവധി അസോസിയേഷനുകളും മറ്റ് സംഘടനകളും ഏകദിന വിനോദയാത്രകൾ മാൻവേഴ്സ് തടാകത്തിലേക്ക് സംഘടിപ്പിച്ചിട്ടുണ്ട്.

മാൻവേഴ്സ് തടാകവും അനുബന്ധ പാർക്കുമെല്ലാമായി പതിന‌യായിരത്തോളം കാണികളെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്‍റെ ഏത് ഭാഗത്ത് നിന്നാലും തടസമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്.

പ്രധാന സ്റ്റേജ്, ഭക്ഷണശാലകൾ എന്നിവ ചുറ്റുമുള്ള പുൽത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള സൗകര്യമുണ്ട്.

കൂടാതെ മൂവായിരത്തിലധികം കാറുകൾക്കും കോച്ചുകൾക്ക് പ്രത്യേകവും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. സ്കൂൾ അവധി അവസാനിക്കുന്ന വേളയിൽ ഒരു ദിവസം മുഴുവനായി ആഹ്ലാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി മത്സര ദിവസം ഒരുങ്ങുന്നത്.

വള്ളംകളി കാണുന്നതിന് മാൻവേഴ്സ് തടാകത്തിലേക്ക് എത്തിച്ചേരുവാൻ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഡോ.ബിജു പെരിങ്ങത്തറ 07904785565, കുര്യൻ ജോർജ് 07877348602, ഷീജോ വർഗീസ് 07852931287.

വള്ളംകളി നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം: Manvers Waterfront Boat Club, Station Road, WathuponDearne, Rotherham, South Yorkshire, S63 7DG.

ക്രാക്കോവില്‍ കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് ഓണാഘോഷം സംഘടിപ്പിച്ചു.
ക്രാക്കോവ്: കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് ക്രാക്കോവ് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോ
ബ്രേക്ക് തകരാർ: ബിഎംഡബ്ല്യു 15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു.
ബെര്‍ലിന്‍: ബ്രേക്ക് തകരാറിനെ തുടര്‍ന്ന് ബിഎംഡബ്ല്യു15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെർലിൻ: ജർമനിയിലെ പ്രമുഖ വാഹനനിർമാതാക്കളായ ഫോക്സ്‌വാഗൻ കമ്പനി തങ്ങളുടെ ‘തൊഴിലുറപ്പ് പദ്ധതി’ റദ്ദാക്കാൻ തീരുമാന
യുണൈറ്റഡ് ബെർലിൻ മല്ലൂസ് ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി.
ബെർലിൻ: യുണൈറ്റഡ് ബെർലിൻ മല്ലൂസിന്‍റെ നേതൃത്വത്തിൽ ബെർലിനിലെ ബെർലിനർ ഡോമിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു.
തിരുവോണ ഗാനം "അത്തപ്പൂങ്കാറ്റ്' റിലീസ് ചെയ്തു.
ബെര്‍ലിന്‍: സ്വിസ് മലയാളി മ്യൂസിക്കിന്‍റെ ബാനറില്‍ അണിയിച്ചൊരുക്കിയ അത്തപ്പൂങ്കാറ്റ് എന്ന തിരുവോണ സംഗീത ആല്‍ബം പുറത