• Logo

Allied Publications

Americas
മദ്യലഹരിയിൽ വാഹനാപകടം; ഇന്ത്യൻ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്
Share
ന്യൂജഴ്സി: മദ്യലഹരിയിൽ ഓടിച്ചവാഹനമിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു മുൻ എഡിസൺ ടൗൺഷിപ്പ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന അമിതോജ് ഒബ്റോയ്( 31) ഓടിച്ച ഔഡി ക്യൂ7 വാഹനം അപകടത്തിൽപ്പെട്ടത്.

തുടർന്ന് വാഹനത്തിലെ യാത്രക്കാരായിരുന്ന വിക്ടർ കാബ്രേര ഫ്രാൻസിസ്കോ (20), കാർലോസ് പെരസ്ഗെയ്റ്റൻ (24) എന്നിവർ മരിച്ചു. അപകടത്തിൽ ഒബ്റോയ്ക്കും പരുക്കേറ്റിരുന്നു. ഇയാൾക്കെതിരേ കൊലപാതകത്തിന് പുറമെ മദ്യപിച്ച് വാഹനമോടിച്ചതിനും പോലീസ് കേസെടുത്തിരുന്നു.

ജൂൺ 18ന് ഒബ്റോയ് കുറ്റം സമ്മതം നടത്തി. സോമർസെറ്റ് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി ഒബ്റോയ്ക്ക് 15 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം.
നാഷ്‌വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിലിന്‍
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു.
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ.
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ ജനറൽ സെക്രട്ടറി ഡോ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ
സി.എ. വർഗീസ് യുഎസ്‌എയിൽ അന്തരിച്ചു.
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ 85 ) യുഎസ്‌എയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.