• Logo

Allied Publications

Europe
ഒഐസിസിയുടെ ആദ്യ വനിതാ അധ്യക്ഷ; യുകെ ഘടകത്തെ നയിക്കാൻ ഷൈനു
Share
ലണ്ടൻ: കെപിസിസിയുടെ പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുകെ നാഷണൽ പ്രസിഡന്‍റായി ഷൈനു ക്ലെയർ മാത്യുസ് നിയമിതയായി.

കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് പുറത്തിറക്കിയത്. ഒഐസിസിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയാണ് ഷൈനു.

സംഘടനയുടെ സാന്നിധ്യം യുകെയിൽ ഉടനീളം വ്യാപിപ്പിക്കുക, സംഘടന സംവിധാനം ശക്തമാക്കുക എന്നീ പ്രധാന ദൗത്യങ്ങളാണ് ഷൈനുവിന് കെപിസിസി നൽകിയിരിക്കുന്നത്.

ഒഐസിസി യുകെ വർക്കിംഗ്‌ പ്രസിഡന്‍റ്, യൂറോപ്പ് വനിതാ വിംഗ് കോഓർഡിനേറ്റർ എന്നീ പദവികൾ വഹിച്ചുവരവേയാണ് ഷൈനുവിനെ തേ‌ടി പുതിയ ചുമതല തേടിയെത്തിയത്.

കേരളത്തിലും യുകെയിലും പൊതുരംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. നഴ്സായി ഷൈനു 20 വർഷങ്ങൾക്ക് മുൻപാണ് യുകെയിലേക്ക് കുടിയേറിയത്.

കേരളത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളുടെ പാഠനാവശ്യങ്ങൾക്കായുള്ള ധനശേഖരണണാർഥം 2017, 2022 വർഷങ്ങളിൽ മാഞ്ചസ്റ്ററിൽ വച്ച് സ്കൈ ഡെ‌‌െവിംഗ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും കുട്ടികളുടെ പഠന ചെലവിനായി നൽകുകയും ചെയ്തത്.

രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം രൂപയാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇങ്ങനെ സമാഹരിക്കപ്പെട്ടത്. അതിന്‍റെയൊക്കെ തുടർപ്രവർത്തനമായി സെപ്റ്റംബർ എട്ടിന് വീണ്ടും സ്കൈ ഡൈവിംഗ് ചെയ്യാൻ തയാറെടുത്തിരിക്കുകയാണ് ഷൈനു.

കെപിസിസി തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഏൽപ്പിച്ച ദൗത്യം അങ്ങേയറ്റം ആത്മാർഥതയോടെ നിറവേറ്റുമെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും തനിക്കുണ്ടാകണമെന്നും ഷൈനു പറഞ്ഞു.

ആതുര സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഷൈനു, ഇന്ന് ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സിയോൻ മൗണ്ട് എന്നീ മൂന്ന് നഴ്സ്‌സിംഗ്‌ ഹോമുകളുടെ ഉടമ‌യാണ്. "ടിഫിൻ ബോക്സ്' എന്ന് ഹോട്ടൽ ശൃംഖലയും ഷൈനുവിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്.

മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ സ്ഥിരതാമസക്കാരിയായ ഷൈനു, പ്രവാസി ഭാരതി കേരളയുടെ "ദ ലേഡി ഓഫ് എക്സലൻസ് പുരസ്‌കാരം', ഒഐസിസി ഇൻകാസ് ഷാർജ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബിസിനസ്‌ ഫോറത്തിന്‍റെ "ബിസിനസ്‌ വിമൻ' അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് കാന്‍റർബറിയിൽ പുതിയ മിഷൻ.
കാന്‍റബറി: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് ചരിത്ര പ്രസിദ്ധമായ കാന്‍റർബറിയിൽ പുതിയ മിഷൻ.
തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ഓണാഘോഷം ഞാ‌യറാഴ്ച റോമിൽ.
റോം: റോമിൽ തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി ഞാ‌യറാഴ്ച (സെപ്റ്റംബർ 15) വിപുലമായി ആഘ
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം 21ന്; മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ വാർഷിക സമ്മേളനം "ഥെെബൂസാ' ഈ മാസം 21 ന് ബർമിംഗ്ഹാം ബെഥ
ആപ്പിൾ 13 ബില്യൺ യൂറോ അയർലൻഡിന് നികുതിയായി നൽകണമെന്ന് കോടതി വിധി.
ഡബ്ലിൻ: അയർലൻഡിന് നൽകേണ്ട നികുതിയിനത്തിൽ 13 ബില്യൺ യൂറോ കുറവാണെന്ന യൂറോപ്യൻ കമ്മീഷൻ വിധിക്ക് എതിരായ പോരാട്ടത്തി
സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ഓണാഘോഷം ഞായറാഴ്ച.
സ്വാൻസി: സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ തിരുവോണദിനമായ ഞായറാഴ്ച (സെപ്റ്റംബർ 15) ഓണം ആഘോഷിക്കു