• Logo

Allied Publications

Americas
"ദ ലാന്‍ഡ് ഒഫ് സോളമന്‍' സിദ്ദിഖ് പറവൂരിന്‍റെ ഇംഗ്ലിഷ് ചിത്രം പൂര്‍ത്തിയായി
Share
ന്യൂയോർക്ക്: 2020ലെ ഇന്ത്യന്‍ പനൊരാമ ചിത്രമായ താഹിറയ്ക്കും 2022 ലെ "എന്ന് സ്വന്തം ശ്രീധരനും ശേഷം വൈറ്റ് ഹൗസ് മൂവീസിനു വേണ്ടി സിദ്ദിഖ് പറവൂര്‍ സം‌വിധാനം ചെയ്ത "ദ ലാന്‍ഡ് ഒഫ് സോളമന്‍' പ്രദര്‍ശനത്തിനു തയാറായി.

പുതിയതലമുറ ജീവിതസൗഭാഗ്യങ്ങള്‍ തേടി വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുമ്പോള്‍, ഈ ഭൂമി മനുഷ്യര്‍ക്കൊരു പാര്‍ത്തലം മാത്രമാണെന്നും എല്ലാ ജീവികള്‍ക്കുമുള്ള അവകാശം മാത്രമേ മനുഷ്യകുലത്തിനും അവകാശപ്പെടാനുള്ളൂ എന്നു വിശ്വസിക്കുന്ന സോളമന്‍ എന്നൊരു പ്രകൃതിസ്നേഹിയുടെ കഥയാണ്‌ "ദ ലാന്‍ഡ് ഒഫ് സോളമന്‍'.

ജീവിതം പച്ചപിടിപ്പിക്കാന്‍ നെട്ടോട്ടമോടുന്ന തലമുറയുടേയും പ്രകൃതിനിയമങ്ങളെ തൃണവല്‍ഗണിച്ചു ചൂഷണം നടത്തുന്ന ഗൂഢസംഘങ്ങള്‍ക്കുമിടയില്‍‌‌പ്പെട്ടുഴലുന്ന സോളമന്‍ ബൈബിളിലെ സോളമന്‍ രാജാവിനെയോ ശ്രീബുദ്ധനെയോ ബഷീര്‍ കഥാപാത്രങ്ങളെയോ ഒക്കെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഉണ്മയും ഭ്രമാത്മകതയും ഇടകലര്‍ന്ന ഒരു ദൃശ്യസങ്കേതമാണ്‌ സം‌വിധായകന്‍ ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു പക്ഷേ, കേരളത്തില്‍ പൂര്‍ണമായും ചിത്രീകരിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലിഷ് കഥാചിത്രമായിരിക്കും ഇത്.

ഡോ. രജിത് കുമാറും ലതാ ദാസും പ്രധാനവേഷങ്ങളില്‍ വരുന്ന ചിത്രത്തിന്‍റെ തിരക്കഥാരചനയില്‍ സം‌വിധായകനൊപ്പം പങ്കാളിയായിട്ടുള്ളത് സുരേഷ് നെല്ലിക്കോടാണ്‌. ഛായാഗ്രാഹകന്‍ ജലീല്‍ ബാദുഷ. ചിത്രസം‌യോജനം: ഗോപി മോഹന്‍. സംഗീതം: ചന്ദ്രബോസ്.

സുരേഷ് തെയ്യല കലാസം‌വിധാനം നിര്‍‌വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍‌ട്രോളര്‍ ബിപിന്‍ കൊടുങ്ങല്ലൂരാണ്‌. ജെസീന സല്‍മാനും ജോര്‍ജ് പറവൂരുമാണ്‌ ചമയം. കൊടുങ്ങല്ലൂരിലെ പിബിഎം സ്റ്റുഡിയോയിലാണ്‌ ചിത്രത്തിന്‍റെ അവസാന മിനുക്കുപണികള്‍ നടന്നിരിക്കുന്നത്.

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം.
നാഷ്‌വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിലിന്‍
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു.
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ.
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ ജനറൽ സെക്രട്ടറി ഡോ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ
സി.എ. വർഗീസ് യുഎസ്‌എയിൽ അന്തരിച്ചു.
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ 85 ) യുഎസ്‌എയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.