• Logo

Allied Publications

Americas
യുഎസ് തെരഞ്ഞെടുപ്പ്: വംശീയത വീണ്ടും തല പൊക്കുന്നു
Share
വാഷിംഗ്‌ടൺ ഡിസി: മുൻ പ്രസിഡന്‍റെ ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒബാമ ജനിച്ചത് അമേരിക്കൻ ഐക്യ നാടുകളിലാണോ എന്ന ചോദ്യം ശക്തമായി ഉയർന്നിരുന്നു. ഒബാമ ജനിച്ചത് യുഎസിന്‍റെ ഭാഗമായ ഹവായ് ദ്വീപുകളിലൊന്നിലാണ് എന്ന മറുപടിയിൽ വിവാദം കെട്ടടങ്ങി.

ഇതിനിടയിൽ പ്രസിഡന്‍റെ തെരഞ്ഞെടുപ്പ് നടന്നു, ഒബാമ ജയിച്ചു, ചോദ്യോത്തരങ്ങൾ അവിടെ അവസാനിച്ചു. ഇപ്പോൾ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള വൈസ് പ്രസിഡന്‍റ് കമല ഹാരീസിന്‍റെ വംശീയതയെ ചൊല്ലിയാണ് പുതിയ വിവാദം.

അമേരിക്ക ഇപ്പോഴും എല്ലാ വർഗക്കാരായ പൗരന്മാരെയും നിവാസികളെയും തുല്യരായി കാണുന്നില്ല എന്ന നിർഭാഗ്യകരമായ അവസ്ഥയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഒരു തികഞ്ഞ രാഷ്ട്രീയക്കാരിയായ കമല ഹാരീസ് തന്‍റെ രണ്ടു വംശങ്ങളിൽ നിന്നുള്ള ജനനം തന്‍റെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു.

താൻ കാലിഫോർണിയയിൽ പ്രോസിക്യൂട്ടർ ആയിരുന്നപ്പോൾ ചെയ്‍ത പല കാര്യങ്ങളും വീണ്ടും വീണ്ടും കമല ആവർത്തിക്കുന്നുണ്ട്. എന്നാൽ അവിടെ അവർ തന്‍റെ ഇന്ത്യൻ വംശീയതയായിരുന്നു ഉയർത്തിപിടിച്ചതെന്നു പഴമക്കാർ പറയുന്നു.

വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് തന്‍റെ അമ്മയുടെ ഇന്ത്യൻ വംശാവലിയേക്കാൾ തനിക്കു ഗുണകരമാവുക തന്‍റെ അച്ഛന്‍റെ വംശാവലിയാണെന്നു അവർ മനസിലാക്കിയത്.

ഇന്ത്യൻ അമേരിക്കൻ ജനങ്ങൾ അമേരിക്കയിൽ ഏതാണ്ട് നാല് ശതമാനമേ ഉള്ളൂ. ഇതിൽ വോട്ടവകാശം ഇല്ലാത്ത കുട്ടികളും ഉൾപ്പെടുന്നു. കറുത്ത വർഗക്കാർ ഏതാണ്ട് 18 ശതമാനം വരുമെന്ന് സെൻസസ് ബ്യൂറോ പറയുന്നു.

കമല വളരെ തീവ്രമായ തെരഞ്ഞടുപ്പ് പ്രചാരണത്തിലാണ്. പുറത്തുവരുന്ന സർവേകൾ അവർക്കു മുൻ‌തൂക്കം കല്പിക്കുന്നു. പ്രചാരണ യോഗങ്ങളിൽ അവർ തന്‍റെ ഇന്ത്യൻ പാരമ്പര്യത്തെ കുറിച്ച് മിണ്ടാറില്ല. നാലു വർഷം വിപി ആയിരുന്നപ്പോഴും അവർ ഇങ്ങനെ ചെയ്തില്ല.

മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ഹിസ്പാനിക്കുകളെ കുറിച്ചും മിണ്ടാറില്ല. ഈ സാഹചര്യത്തിൽ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഹാരീസ് ഇന്ത്യക്കാരി അല്ല കറുത്ത വർഗക്കാരിയാണ് എന്ന് പറയുന്നെങ്കിൽ കുറ്റം പറയാനാകില്ല.

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തങ്ങളുടെ എതിരാളികളെ കുറിച്ച് അർധസത്യവും കള്ളവും പറയാറുണ്ട്. കമല കൂടുതൽ ആത്മാർഥമായി തന്‍റെ അമ്മയോട് നീതി പുലർത്തുകയാണ് വേണ്ടത്. താൻ പകുതി കറുത്ത വർഗക്കാരിയും പകുതി ഇന്ത്യക്കാരിയുമാണെന്നും അഭിമാനപൂർവം തന്‍റേടത്തോടെ പറയുവാൻ അവർക്കു കഴിയണം.

മറ്റെല്ലാ വിഷയങ്ങളിലും തന്‍റേടത്തോടെ ആർജവത്തോടെ പ്രതികരിക്കുവാൻ കഴിയുന്ന കമലയ്ക്ക് ഇത് നിഷ്പ്രയാസം സാധിക്കും. കറുത്ത വർഗക്കാരി ബാലിക ആയിരുന്നതിനാൽ തനിക്കു വെളുത്ത വർഗക്കാരായ കുട്ടികൾ കയറുന്ന സ്കൂൾ ബസിൽ കയറാൻ കഴിഞ്ഞിരുന്നില്ല എന്ന പഴയ കഥ അവർ ഇപ്പോഴും ആവർത്തിക്കാറുണ്ട്‌.

എന്നാൽ ആ സമയത്തു തന്‍റെ ഇന്ത്യക്കാരി അമ്മ അനുഭവിച്ച കഷ്ടപ്പാടുകളും പ്രശ്നങ്ങളും എന്തായിരുന്നു എന്നവർ ഇത് വരെ പറഞ്ഞിട്ടില്ലെന്നതും കൗതുകകരമാണ്.

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം.
നാഷ്‌വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിലിന്‍
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു.
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ.
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ ജനറൽ സെക്രട്ടറി ഡോ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ
സി.എ. വർഗീസ് യുഎസ്‌എയിൽ അന്തരിച്ചു.
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ 85 ) യുഎസ്‌എയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.