• Logo

Allied Publications

Europe
കൊളോണ്‍ കേരള സമാജം സംഘടിപ്പിക്കുന്ന ചീട്ടുകളി മത്സരം 21ന്
Share
കൊളോണ്‍: കൊളോൺ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചീട്ടുകളി മത്സരത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 41 വര്‍ഷമായി നിലനിൽക്കുന്ന കൊളോണ്‍ മലയാളികളുടെ സമാജമാണ് കൊളോണ്‍ കേരള സമാജം.

21ന് രാവിലെ 9.45 മുതല്‍ രാത്രി 10 വരെ കൊളോണിലെ സെന്‍റ് മൗറീഷ്യസ് ദേവാലയ ഹാളിലാണ് (Pfarrsaal St.Mauritus Kirche, Alte Wipperfuerther str.53, 51065 Koeln) മത്സരങ്ങള്‍ നടക്കുന്നത്. സമാജം നടത്തുന്ന പതിനാലാമത് മത്സരമാണിത്.

അന്താരാഷ്ട്ര തലത്തിലുള്‍പ്പടെ 12 ടീമാണ് ഇത്തവണ പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് കാപ്പിയും ഉച്ചഭക്ഷണവും ഉള്‍പ്പെടെ പ്രവേശന ഫീസ് ഒന്പത് യൂറോ (ടീം 27 യൂറോ) ആണ്. മത്സരത്തിൽ വിജയകളാകുന്നവർക്ക് കൊളോണ്‍ ട്രോഫി ലഭിക്കും.

സ്പോര്‍ട്സ് സെക്രട്ടറി ബിന്‍റോ പുന്നൂസ് (0049 1514 6776802), പ്രസിഡന്‍റ് ജോസ് പുതുശേരി (0049 1765 6434579 ), ജന. സെക്രട്ടറി ഡേവീസ് വടക്കുംചേരി (0049 1732 609098) എന്നിവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

56 (ലേലം) ഇനത്തില്‍, കേരളസമാജം ചീട്ടുകളി നിയമാവലിയ്ക്കു വിധേയമായിരിക്കും മത്സരങ്ങള്‍ നടക്കുക. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ആദ്യത്തെ മൂന്നു ടീമുകളെയാണ് വിജയികളായി പ്രഖ്യാപിക്കുക.

ചീട്ടുകളി മത്സരത്തിലെ വിജയികള്‍ക്ക് ഓഗസ്റ്റ് 31ന് വെസ്‌ലിംഗ് സെന്‍റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്‍റെ തിരുവോണാഘോഷവേളയില്‍ ട്രോഫികള്‍ നല്‍കും.

ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍ 0049 1633 053023), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്‍റ്, 0049 1575 3422279), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി 0049 1774 600227), ടോമി തടത്തില്‍ (ജോ.സെക്രട്ടറി 0049 1737 249991) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍.

സെവൻ ബീറ്റ്‌സ് സംഗീതോത്സവം ശനിയാഴ്ച; പ്രവേശനം സൗജന്യം.
കേംബ്രിഡ്ജ്: കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ നൃത്ത സംഗീത ദൃശ്യ കലോത്സവം ശനിയാഴ്ച(ഫെബ്രുവരി 22
മൂവാറ്റുപുഴ സ്വദേശിക്ക് ജീവിതസഖി യുകെയിൽനിന്ന്.
മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ യുവാവിന് ജീവിതത്തിൽ ഇണയും തുണയുമായി കിട്ടിയത് യുകെ സ്വദേശിനിയെ.
രാഹുൽ മാങ്കൂട്ടത്തിലിന് സ്വീകരണം ഒരുക്കി ഒഐസിസി യുകെ; ജനങ്ങളെ കെെയിലെടുത്ത് യുവനേതാവ്.
കവൻട്രി: യുകെയിലെത്തിയ എംഎൽഎയും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന് കവൻട്രിയിൽ ഗംഭീര പൗ
യുഎസിന്‍റെ നയമാറ്റത്തെ മുന്നറിയിപ്പായി കാണണമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി.
ബെര്‍ലിന്‍: യൂറോപ്പിന്‍റെ സുരക്ഷ വഴിത്തിരിവിലാണെന്നും യുക്രെയ്നിലെ യുദ്ധത്തിൽ യുഎസിന്‍റെ നയമാറ്റത്തെ മുന്നറിയിപ്പായി
എസ്പിഡിയുടെ പ്രചാരണ വാഹനത്തിന് അജ്ഞാതര്‍ തീയിട്ടു.
ബെര്‍ലിന്‍: ജർമൻ പാർലമെന്‍റ് അംഗവും എസ്പിഡി നേതാവുമായ നീന ഷീറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ബസിന് അജ്ഞാതര്‍ തീയിട്ടു.