• Logo

Allied Publications

Europe
ഫാ. ജോർജ് വലിയവീട്ടിൽ പുളിങ്കുന്ന് അന്തരിച്ചു
Share
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ വൈദികൻ പുളിങ്കുന്ന് വലിയവീട്ടിൽ ഫാ. ജോർജ് വലിയവീട്ടിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പുളിങ്കുന്ന് സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുംതോട്ടത്തിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കും.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. ജോർജ് വലിയവീട്ടിൽ 1969ലാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് കുറുമ്പനാടം സെന്‍റ് ആന്‍റണീസ് പള്ളിയിൽ സഹവികാരിയായി.തുരുത്തി, തത്തംപള്ളി, പൂവം, ആർപ്പൂക്കര, കൈനകരി തുടങ്ങിയ പള്ളികളിലും സേവനമനുഷ്ഠിച്ചു. തുടർന്ന് ഓസ്ട്രിയ, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലായി 35 വർഷം സേവനം ചെയ്തു.

സഹോദരങ്ങൾ: പരേതരായ ഔതക്കുട്ടി, വി.ടി. കോര (റിട്ട. എച്ച്എം, സെന്‍റ് ജോസഫ്സ് എച്ച്എസ്എസ്, പുളിങ്കുന്ന്), വി.ടി. തോമസ്, ഫാ. സിറിയക് വലിയവീട്ടിൽ സിഎംഐ, ത്രേസ്യാമ്മ, മേരിക്കുട്ടി, വി.ടി. മാത്യു, വി.ടി. സേവ്യർ.

പുതുപ്പള്ളി നിയോജക മണ്ഡല പ്രവാസി സംഗമം ബ്രിസ്റ്റോളിൽ ഒക്‌ടോബർ 12ന്.
ബ്രിസ്റ്റോൾ: പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള പ്രവാസികൾ വീണ്ടും ഒത്തു കൂടുന്നു.
ജിസിഎസ്ഇ പരീക്ഷ: ഉന്നത ജയം കരസ്ഥമാക്കി മലയാളി പെൺകുട്ടി.
മാഞ്ചസ്റ്റർ സിറ്റി: മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോർട്ടിൽ നിന്നും അപർണ നായർ അഞ്ച് ഡബിൾ എ സ്റ്റാറുകളും നാല് എ സ്റ്റാറുകളും ഒ
സീറോമലബാർ ഡബ്ലിൻ റീജിയൺ കുടുംബസംഗമം ശനിയാഴ്ച.
ഡബ്ലിൻ: സീറോമലബാർ ഡബ്ലിൻ റീജിയണിലെ കുടുംബങ്ങൾ ഒന്ന് ചേരുന്ന കൂട്ടായ്മ "ഫമീലിയ കുടുംബസംഗമം' ശനിയാഴ്ച (ഓഗസ്റ്റ് 24) ബ
പോളണ്ട് പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തി.
വാഴ്സ: പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുകെയിൽ മലയാളി യുവാവ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിലെ പ്രെസ്റ്റണിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.