• Logo

Allied Publications

Middle East & Gulf
ഡെർമറ്റോളജി ആശുപത്രിക്കുള്ള കേളിയുടെ സഹായം തുടരും; ധാരണാപത്രം കൈമാറി
Share
റിയാദ്: കേളി കലാ സാംസ്കാരിക വേദി കോഴിക്കോട് ഗവൺമെന്‍റ് ഡെർമറ്റോളജി ആശുപത്രിക്ക് നൽകിവരുന്ന പാചകക്കാരനുള്ള ശമ്പളം ഒരു വർഷം കൂടി തുടർന്ന് നൽകാനുള്ള ധാരണാപത്രം കൈമാറി.

കോഴിക്കോട് ചേവായൂരിലെ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് ബാലഗോപാലിന് ധാരണാപത്രം കൈമാറി.

കേളി 11ാം കേന്ദ്ര സമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ "ഹൃദയപൂർവം കേളി' ഒരു ലക്ഷം പൊതിച്ചോർ വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ രണ്ടു വർഷമായി കേളി ഈ സഹായം നൽകി വരുന്നു.

ചടങ്ങിൽ സീനിയർ ഡോക്ടർ മിനി രാജ, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് രജനി, സീനിയർ നഴ്സിംഗ് സൂപ്രണ്ട് റഷീദ, ആശുപത്രി സ്റ്റാഫ് സബീഷ്, കേളി ജോയിന്‍റ് സെക്രട്ടറി മധു ബാലുശേരി, മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസൻകോയ പാറോപ്പടി, കേളി പ്രവർത്തകരായ റഫീക്ക് പാലത്ത്, നൗഷാദ് അൽ ഖർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് കേളി പ്രവർത്തകർ ആശുപത്രിയിലെ രോഗികളെ സന്ദർശിച്ചു. 55 രോഗികളാണ് നിലവിൽ ആശുപത്രിയിൽ അന്തേവാസികളായുള്ളത്. രോഗമുക്തി നേടിയവരും ഉറ്റവർ സ്വീകരിക്കാത്തതിനാൽ ആശുപത്രിയിൽ തന്നെ തുടരുന്നതായും അധികൃതർ പറഞ്ഞു.

കേളി പാചകക്കാരനെ നിയമിക്കുന്നത് വരെ ആശുപത്രി അന്തേവാസികൾ തന്നെ ഭക്ഷണം പാചകം ചെയ്യുന്ന രീതിയായിരുന്നു തുടർന്നിരുന്നത്. രോഗത്താൽ അവശത അനുഭവിക്കുന്ന ഇവർ തന്നെ ഇത്തരം ജോലി കൂടി ചെയ്യേണ്ടി വരുന്നത് വളരെയധികം പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.

പാചകക്കാരന്‍റെ ശമ്പളത്തിന് പുറമെ മാസത്തിൽ ഒരു ദിവസം അന്തേവാസികൾ ആവശ്യപ്പെടുന്ന ഭക്ഷണം കൂടി കേളി നൽകുന്നുണ്ട്. ഇവിടുത്തെ അന്തേവാസികൾക്കായി മറ്റു ചില പദ്ധതികൾ കൂടി കേളിയുടെ ആലോചനയിലുണ്ടെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അറിയിച്ചു.

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി.
റിയാദ്: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേളി വിദ്യാഭ്യാസ പുരസ്കാര സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 202324 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര (പ്രതീക്ഷ) വിതരണത്തിന്‍റെ സംസ്ഥാനതല ഉ
സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര.
മനാമ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പ്രവാസി മിത്ര സംഘടിപ്പിച്ച "സ്ത്രീ: അസ്തിത്വവും വ്യക്തിത്വ
അറബി ഭാഷയുടെ പ്രാധാന്യം ഏറിവരുന്നു: ഡോ. അമാനുല്ല വടക്കാങ്ങര.
ദോഹ: മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാ