• Logo

Allied Publications

Middle East & Gulf
ഷാർജ സെന്‍റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ ദുക്റാന തിരുനാളിന് കൊടിയേറി
Share
ഷാർജ: ഭാരതത്തിന്‍റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് ഷാർജ സെന്‍റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ കൊടിയേറി. കൊടിയേറ്റ് കർമങ്ങൾ ഫാ. റെജി മനയ്ക്കലേട്ട്, ഫാ. ജോസ് വട്ടുകുളത്തിൽ, ഫാ. ഡെന്നിസ് സൽദാന എന്നിവരുടെ കാർമികത്വത്തിൽ നടന്നു.

തുടർന്ന് ഫാ. ജോസ് വട്ടുകുളത്തിന്‍റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു. അനേകം വിശ്വാസികൾ തിരുകർമങ്ങളിൽ പങ്കെടുത്തു.



ജൂൺ 28 മുതൽ ജൂലൈ ആറ് വരെ ഒന്പത് ദിവസത്തെ നൊവേനയും പ്രധാന തിരുനാൾ ദിനമായ ജൂലൈ ഏഴിന് രാവിലെ 10.30ന് ജഗദൽപുർ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിലിന്‍റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും ലദീഞ്ഞും സ്‌നേഹവിരുന്നും തിരുനാളിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നതായി ഫാ. ജോസ് വട്ടുകുളത്തിൽ അറിയിച്ചു.



ഇടവകയിലെ സീറോമലബാർ കമ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടത്തുന്നത്.

ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹറിനിൽ മരിച്ചു.
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹറിനിൽ മരിച്ചു.
കണ്ണൂരിലെ വീട്ടിൽ കവർച്ചാശ്രമം; യുഎഇയിലിരുന്ന് തടഞ്ഞ് പ്രവാസി.
കണ്ണൂർ: പ്രവാസിയുടെ വീട്ടിൽ നടന്ന കവർച്ചാശ്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി യൂസഫലി.
തിരുവനന്തപുരം: കുവൈറ്റിലെ മംഗഫ് ലേബർ ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.
കവിതകളുടെ തോരാമഴയായി സുഗതാഞ്ജലി കാവ്യാലാപന മത്സരം.
ഫുജൈറ : മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു.
അബുദാബി കേരള സോഷ്യൽ സെന്‍ററിന് പോലീസിന്‍റെ ആദരം.
അബുദാബി: മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അബുദാബി പോലീസ് കേരള സോഷ്യൽ സെന്‍ററിനെ ആദരിച്