• Logo

Allied Publications

Americas
സ്നാപ്ചാറ്റിനെതിരേ ലിംഗവിവേചന ആരോപണം; 15 മില്യൻ ഡോളർ നഷ്ടപരിഹാരം
Share
കാലിഫോർണിയ: സ്ത്രീ ജീവനക്കാരോട് വിവേചനം, ലൈംഗിക പീഡനം, പരാതി നൽകിയ സ്ത്രീകൾക്കെതിരെ പ്രതികാരം തുടങ്ങിയ കേസിൽ സ്നാപ്ചാറ്റ് കുറ്റക്കാരെന്ന് കണ്ടെത്തൽ. നഷ്ടപരിഹാരമായി സ്നാപ്ചാറ്റിന്‍റെ മാതൃ സ്ഥാപനം 15 മില്യൺ ഡോളർ നൽകണം.

കാലിഫോർണിയ സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റ് (സിആർഡി) നടത്തിയ അന്വേഷണത്തിലാണ് സ്നാപ്ചാറ്റിനെതിരെ ലിംഗവിവേചന കുറ്റം കണ്ടെത്തിയത്. ജനപ്രിയ സോഷ്യൽ മീഡിയ ആപ്പിന് പിന്നിലെ സാങ്കേതിക സ്ഥാപനമായ സ്നാപ് ഇങ്ക് 2015നും 2022നും ഇടയിൽ ദ്രുതഗതിയിലുള്ള വളർച്ചയെത്തുടർന്ന് സ്ത്രീ ജീവനക്കാരോട് ന്യായമായ രീതിയിൽ പെരുമാറുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു കണ്ടെത്തൽ.

കമ്പനിയിലെ സ്ത്രീ ജീവനക്കാർക്ക് ലൈംഗികാതിക്രമങ്ങളും മറ്റ് പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും സിആർഡി ആരോപിച്ചു. ജീവനക്കാർ പരാതിപ്പെട്ടപ്പോൾ, കമ്പനിയിലെ മേലധികാരികൾ പ്രകടന അവലോകനങ്ങൾ നെഗറ്റീവാക്കിയെന്നും, പ്രഫഷണൽ അവസരങ്ങൾ നിഷേധിക്കൽ, പിരിച്ചുവിടൽ എന്നിവയിലൂടെ പ്രതികാരം ചെയ്തുവെന്നും പൗരാവകാശ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതേത്തുടർന്ന് 2014 നും 2024 നും ഇടയിൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികൾക്ക് ഏകദേശം 14.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകും. ലൈംഗിക പീഡനം, പ്രതികാര നടപടി, വിവേചനം പാലിക്കൽ തുടങ്ങിയ ലിംഗവിവേചന പ്രവർത്തികൾക്കെതിരെ കമ്പനി മൂന്നാം കക്ഷി ഓഡിറ്റും നടത്തും.

സംസ്ഥാനത്തെ ടെക് ഭീമന്മാരെ കണക്കിലെടുത്ത് കാലിഫോർണിയ ഉദ്യോഗസ്ഥർ അടുത്തിടെ നടത്തിയ നിരവധി നടപടികളിൽ ഒന്നാണ് സെറ്റിൽമെന്‍റ്. ഡിസംബറിൽ, സ്ത്രീകൾക്കെതിരായ വേതന വിവേചനം സംബന്ധിച്ച സമാന ആരോപണങ്ങൾ പരിഹരിക്കുന്നതിനായി വിഡിയോ ഗെയിം കമ്പനിയായ ആക്ടിവിഷൻ ബ്ലിസാർഡുമായി പൗരാവകാശ വകുപ്പ് 54 മില്യൺ ഡോളറിന്റെ സെറ്റിൽമെന്റ് കരാറിലെത്തിയിരുന്നു.

സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനു വര്‍ണാഭമായ തുടക്കം.
ഫിലാഡല്‍ഫിയ: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സീറോമലബാര്‍ കുടുംബോത്സവത്തിനു തിരിതെളിഞ്ഞു.
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്.
ഫിലാഡൽഫിയ: സീറോമലബാർ കാത്തലിക് കോൺഫറൻസിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽമായ പ്രേഷിതത്വത്തിന്‍റെ വിവിധ വ
ഫൈൻ ആർട്സ് മലയാളം ഒരുക്കുന്ന ബോധിവൃക്ഷത്തണലിൽ അരങ്ങിലേക്ക്.
ടീനെക്ക് (ന്യൂജഴ്സി): കലാസ്നേഹികളായ ആസ്വാദകർക്കുവേണ്ടി ന്യൂജഴ്സിയിലെ ഫൈൻ ആർട്സ് മലയാളം നാടകം "ബോധിവൃക്ഷത്തണലിൽ' ഒ
കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ടയുടെ ഓണാഘോഷം ഗംഭീരമായി.
എഡ്മിന്‍റൺ: ആൽബർട്ടയിലെ ആദ്യകാല മലയാളി അസോസിയേഷനായ കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ (സികെസിഎഎ) ഓണം വിപുലമായ
കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ഗംഭീരമായി.
സൗത്ത് ഫ്ലോറിഡ: നാല് പതിറ്റാണ്ടായി സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ പ്രമുഖ മല