• Logo

Allied Publications

Europe
ഒമ്പതുമണിക്കൂര്‍ പറന്ന വിമാനം യാത്രതുടങ്ങിയ വിമാനത്താവളത്തില്‍തന്നെ ഇറങ്ങി
Share
ലണ്ടന്‍: ലണ്ടനില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പറന്ന വിമാനം ലണ്ടനിലെ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറങ്ങി. ബ്രിട്ടീഷ് എയര്‍വെയ്‌സിന്‍റെ ഫ്ലെെറ്റ് 195 ആണ് ലണ്ടനില്‍ തന്നെ തിരിച്ചിറങ്ങിയത്.

ഒമ്പതുമണിക്കൂര്‍ പറന്നശേഷമാണ് വിമാനം ലണ്ടനിലിറങ്ങിയത്. 300 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്.

ഹൂസ്റ്റണ്‍ ലക്ഷ്യമാക്കി കുതിച്ച ബ്രിട്ടീഷ് എയര്‍വെയ്‌സിന്‍റെ ബോയിംഗ് 787 വിമാനം 4600 മൈല്‍ പറന്ന് അറ്റ്‌ലാന്‍റിക് മഹാസമുദ്രം മറികടന്ന ശേഷമാണ് തിരിച്ചുപറന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചു പറന്നതെന്നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചത്.

യാത്രയ്ക്ക് തടസം നേരിട്ടതില്‍ തങ്ങളുടെ ഉപഭോക്താക്കളോട് മാപ്പ് ചോദിക്കുന്നതായും ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചു. അതേസമയം എന്തായിരുന്നു വിമാനത്തിന്‍റെ സാങ്കേതിക പ്രശ്‌നം എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേടി ജര്‍മനി.
ബെര്‍ലിന്‍: രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ കുറവു പരിഹരിക്കാനൊരുങ്ങി ജർമനി.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ.
കസാൻ: യുക്രെയ്നിൽ സമാധാനത്തിനു സാധ്യതമായതെല്ലാം ചെ
കലാപ്രകടനങ്ങളുടെ വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി 26ന്‌.
പൂള്‍: ആലാപന വൈഭവത്തിന്‍റെയും നൃത്ത ചാരുതയുടെയും വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി നാലാം സീസണ്‍ എത്തുകയായി.
കൊച്ചി യുകെ എയർ ഇന്ത്യ സർവീസുകൾ വർധിപ്പിക്കുക: നിവേദനം നൽകി ഒഐസിസി യുകെ.
മാഞ്ചസ്റ്റർ: കൊച്ചി യുകെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആ
ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയെ ജര്‍മൻ മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ ആദരിച്ചു.
ബെര്‍ലിന്‍: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി രൂപം കൊണ്ട യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്ര