• Logo

Allied Publications

Americas
എയിംന സ്കോളർഷിപ്പ്: മലയാളി നഴ്സുമാർക്ക് മികച്ച അവസരം
Share
ഹൂസ്റ്റൺ: എയിംനയുടെ യുഎസ്എ ലോഞ്ചിന്‍റെ ഭാഗമായി ആർഎൻ നഴ്സിംഗ് പഠിക്കുന്ന സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന എയിംന ഗ്രൂപ്പ് അംഗങ്ങളായ അഞ്ച് മലയാളി നഴ്സുമാർക്ക് എൻസിഎൽഇഎക്സ് ആർഎൻ കോഴ്സ് (മൂന്ന് മാസത്തെ ഓൺലൈൻ കോഴ്സ് + ഒരു വർഷത്തേയ്ക്കുള്ള ക്വസ്റ്റ്യൻ ബാങ്ക് അക്സസ്) പരിപൂർണ്ണ സൗജന്യമായി ലഭിക്കുന്നതിന് സ്കോളർഷിപ്പ് ആരംഭിച്ചു.


ഇതിലൂടെ സ്കോളർഷിപ്പിന് അർഹരാകുന്നവർക്ക് 50,000 രൂപയുടെ (മൊത്തം 2.5 ലക്ഷം രൂപ) ആനുകൂല്യമാണ് ലഭിക്കും. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ആപ്പിൾ ആർഎൻ ക്ലാസുമായി കൈകോർത്താണ് എയിംന അംഗങ്ങൾക്കായി ഈ സ്കോളർഷിപ്പ് നടപ്പാക്കുന്നത്.

ഈ പ്രത്യേക സ്കോളർഷിപ്പ് മലയാളി നഴ്സുകൾക്ക് അവരവരുടെ കരിയറിൽ ഉയർച്ച കൈവരിക്കാൻ ഒരു നല്ല അവസരം നൽകുമെന്ന് എയിംനയുടെ അഡ്മിൻസ് അറിയിച്ചു. അർഹതയുള്ളവർക്ക് ഫസ്റ്റ് കം, ഫസ്റ്റ് സർവ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ലഭ്യമാക്കുന്നതാണ്.

താത്പര്യമുള്ള എയിംന അംഗങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള ഫോം പൂരിപ്പിക്കുക: https://forms.gle/Sbne574iYamGz8Ym7](https://forms.gle/Sbne574iYamGz8Ym7).

ഹൂസ്റ്റണിൽ തിരുനാൾ സമാപനം ഭക്തിസാന്ദ്രം.
ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു.
ഭക്ഷ്യവിഷബാധ: മേരിലാൻഡിൽ 46 പേർ ആശുപത്രിയിൽ.
മേരിലാൻഡ്: മേരിലാൻഡിൽ 46 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തിങ്കളാഴ്‌ച വൈകുന്നേരം 3.
ദീപാവലി അവധി ദിനമാക്കി പെൻസിൽവേനിയ.
പെൻസിൽവേനിയ: ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്ന ഉഭയകക്ഷി ബില്ലിൽ ഒപ്പുവച്ച് പെൻസിൽവേനിയ ഗവർണർ
അനധികൃത കുടിയേറ്റം: അമേരിക്കയിൽ ഒരുവർഷം പിടിയിലായത് 29 ലക്ഷം പേർ, ഇന്ത്യക്കാർ 90,415.
ന്യൂഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ പിടിയിലായത് 29 ലക്ഷം
കാനഡയിൽ പഠനം: കോളജുകളെപ്പറ്റി അന്വേഷിക്കണമെന്ന് ഹൈക്കമ്മീഷണർ.
ന്യൂഡൽഹി: കാനഡയിൽ പഠിക്കാൻ തീരുമാനമെടുക്കുന്നതിനുമുന്പ് ഇന്ത്യൻ വിദ്യാർഥികൾ രണ്ടുവട്ടം ആലോചിക്കണമെന്നു കാനഡയി