• Logo

Allied Publications

Middle East & Gulf
യുഎഇ സന്ദർശക വീസാചട്ടങ്ങൾ കർശനമാക്കി; വിമാനക്ക­മ്പനികൾക്ക്‌ അറിയിപ്പ്
Share
നെടുമ്പാശേരി: യുഎഇ സന്ദർശക വീസാചട്ടങ്ങൾ കർശനമാക്കി. ഒരു മാസത്തെ സന്ദർശക വീസയിൽ പോകുന്നവരുടെ കൈവശം 3000 ദിർഹവും (68,000 രൂപ) രണ്ടു മാസത്തെ വീസയിൽ പോകുന്നവരുടെ കൈവശം 5000 ദിർഹവും (1.3 ലക്ഷം രൂപ) ഉണ്ടായിരിക്കണമെന്നാണു പുതിയ വ്യവസ്ഥ.

ഇത്രയും തുകയുടെ ക്രെഡിറ്റ് കാർഡ് ഉണ്ടായാലും മതി. റിട്ടേൺ ടിക്കറ്റും ഹോട്ടൽ ബുക്കിംഗ് രേഖകളും ഇതോടൊപ്പം നിർബന്ധമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.

സന്ദർശക വീസയിൽ പോകുന്നവരിൽ നിരവധി പേർ അവിടെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും താമസസ്ഥലത്ത് തങ്ങി ജോലി തരപ്പെടുത്താൻ ശ്രമിക്കുന്നത് യുഎഇ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു തടയാനാണ് സന്ദർശക വീസാ നിയമം കർശനമാക്കിയത്.

വിമാനക്കമ്പനികൾ ഇതുസംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാൻ ബാധ്യസ്ഥരാണെങ്കിലും ഇതുവരേ ഒരു നടപടിയും ഉണ്ടായിട്ടില്ല.

കെ‌ടിഎംസിസി‌യുടെ ആഭിമുഖ്യത്തില്‍ ക്രൈസ്തവ ശുശ്രൂഷക ദിനം ആചരിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍റെ (കെ‌ടിഎംസിസി) ആഭിമുഖ്യത്തില്‍ ക്രൈസ്തവ ശുശ്രൂഷക ദി
സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍റഹീമിനെ കാണാൻ അമ്മ റിയാദിലേക്ക്.
കോഴിക്കോട്: കോടിക്കണക്കിനു രൂപ ദയാധനമായി നല്‍കിയിട്ടും സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വ
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായം 17 ആക്കി.
അബുദാബി: ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു.
ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് സിഎച്ച് സ്മാരക സമിതി പുരസ്‌കാരം.
ദോഹ: ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് സിഎച്ച് സ്മാരക സമിതി പുരസ്‌കാരം.
പ്രവാസി സാമ്പത്തിക സുരക്ഷ: കെ. വി ഷംസുദ്ദീന്‍റെ എക്സ്പെർട്ട് ടോക്ക് നവംബർ എട്ടിന്.
മനാമ: പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക ആസൂത്രണവും ഉറപ്പാക്കാൻ എക്സ്പാറ്റ്സ്