• Logo

Allied Publications

Europe
ലണ്ടനിൽ മലയാളി ബാലികയ്ക്കു വെടിയേറ്റു
Share
ലണ്ടൻ: വടക്കുകിഴക്കൻ ലണ്ടനിലെ ഹാക്‌നെയിൽ മാതാപിതാക്കൾക്കൊപ്പം റസ്റ്ററന്‍റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മലയാളി ബാലികയ്ക്ക് വെടിയേറ്റു. എറണാകുളം ജില്ലയിലെ പറവൂർ ഗോതുരുത്ത് സ്വദേശി ആനത്താഴത്ത് അജീഷ് വിനയ ദമ്പതികളുടെ മകൾ ലിസേൽ മരിയ(10)യ്ക്കാണു വെടിയേറ്റത്.

പ്രാദേശികസമയം ബുധനാഴ്ച രാത്രി 9.20ഓടെ ഡാൾട്ടണിൽ കിംഗ്‌സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ റസ്റ്ററന്‍റിൽ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം. മറ്റു മൂന്നു പേർക്കും വെടിയേറ്റു. തലയിൽ വലതുചെവിക്ക് മുകളിലായി വെടിയേറ്റ കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിലാണെന്നും അജീഷ് നാട്ടിലുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചിട്ടുണ്ട്.

തലയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും വെടിയുണ്ട നീക്കം ചെയ്യാനായിട്ടില്ല. തലയിലെ നീർക്കെട്ട് മാറി വീണ്ടുമൊരു ശസ്ത്രക്രിയയ്ക്കുശേഷം മാത്രമേ ഇതു സാധ്യമാകൂ. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന അജീഷ് രണ്ടു വർഷത്തിലേറെയായി കുടുബസമേതം ബിർമിംഗ്ഹാമിലാണു താമസം.

കുടുംബം ഒന്നിച്ച് ലണ്ടനിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോൾ കുട്ടിക്ക് വിശക്കുന്നുവെന്ന് പറഞ്ഞതിനെത്തുടർന്ന് ഡാൾട്ടണിൽ കിംഗ്‌സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ "എവിൻ' എന്ന ടർക്കിഷ് റസ്റ്ററന്‍റിൽ ഭക്ഷണം കഴിക്കാൻ കയറുകയായിരുന്നു.

ഈ സമയം ബൈക്കിലെത്തിയവർ പുറത്തിരുന്ന നാലു പേർക്കു നേരേ നിറയൊഴിക്കുകയും ഒരു വെടിയുണ്ട ജനലിനു സമീപം ഇരുന്ന കുട്ടിയുടെ തലയിൽ തറയ്ക്കുകയുമായിരുന്നു. തുടർന്ന് അക്രമികൾ ബൈക്ക് ഓടിച്ചു പോയി. ഇവരെ പിടികൂടാനായിട്ടില്ല.

പോലീസ് നടത്തിയ തെരച്ചിലിൽ അക്രമികൾ എത്തിയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മോഷ്‌ടിച്ച ബൈക്കുമായി എത്തിയാണു പ്രതികൾ വെടിവയ്പ് നടത്തിയതെന്നാണു പോലീസിന്‍റെ അനുമാനം. അജീഷ്വിനയ ദമ്പതികളുടെ ഏകമകളായ ലിസെൽ മരിയ അവിടെ നാലാം ക്ലാസ് വിദ്യാർഥിയാണ്.

ഡോ. യൂഹാനോന്‍ ക്രിസോസ്റ്റമോസ് ജർമനിയിൽ കുര്‍ബാന അര്‍പ്പിച്ചു.
ബെര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.
മാൾട്ട സെന്‍റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ തിരുനാൾ ഇന്ന് മുതൽ.
സിറ: മാൾട്ട സെന്‍റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിന് ഇന്ന് തുടക്കമാവും.
സ്പോർട്സ് ഡേയും ബാർബിക്യൂവുമൊരുക്കി കെസിഎ; ആഘോഷമാക്കി ഇപ്സിച്ചിലെ മലയാളികൾ.
ഇപ്സിച്ച്‌: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ കേരള കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ‘ബാർബിക്യൂ ആൻഡ്
ഇംഗ്ലണ്ട് പര്യടനത്തിന് വത്തിക്കാൻ ക്രിക്കറ്റ് ടീം; എല്ലാവരും മലയാളികൾ.
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുത്തുതുടങ്ങി.
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്.
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റിയിലെ പ്രധാന വൈദ്യുതി സ്രോതസായി സൗരോർജം ഉപയോഗിക്കാനുള്ള കർമപദ്ധതി ഫ്രാൻസിസ് മാർ