• Logo

Allied Publications

Delhi
കൊടുംചൂടിൽ വലഞ്ഞ് ഡൽഹി
Share
ന്യൂഡൽഹി: ഡൽഹിയിലെ താപനില ചൊവ്വാഴ്ച 50 ഡിഗ്രി സെൽഷ്യസിൽ വരെ എത്തി. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും കടുത്ത ചൂട് തുടരുകയാണ്. ഡൽഹിയിലെ മുങ്കേഷ്പുരിലും നരേലയിലുമാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്.

49.9 ഡിഗ്രി സെൽഷ്യസ്. ഇത് സാധാരണയേക്കാൾ 9 ഡിഗ്രി കൂടുതലാണ്. നജഫ്ഗഡിൽ 49.8 ഡിഗ്രി രേഖപ്പെടുത്തി. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രാജസ്ഥാനിലെ ചുരുവിൽ ചൂട് രൂക്ഷമാണ്. സാധാരണയിൽനിന്ന് 7.5 ഡിഗ്രി കൂടി 50.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഹരിയാനയിലെ സിർസയിലാണ് കൂടിയ താപനില 50.3 ഡിഗ്രി സെൽഷ്യസിലെത്തിയത്.

ഹിസാറിൽ 49.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പഞ്ചാബിലെ ഭട്ടിൻഡയിൽ 49.3 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. യുപിയിലെ ഝാൻസിയിൽ 49.0 ഡിഗ്രി സെൽഷ്യസും പ്രയാഗ്‌രാജിൽ 48.2 ഡിഗ്രി സെൽഷ്യസും വാരണാസിയിലും കാൺപുരിലും 47.6 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.

ഡൽഹിയിൽ അഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായി; 14 വയസുകാരൻ അറസ്റ്റിൽ.
ന്യൂഡൽഹി: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത 14 വയസുകാരൻ അറസ്റ്റിൽ.
ഡൽഹിയിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
ശ്രീനാരായണ കേന്ദ്രം ഗുരുജയന്തി സാമുദായിക സൗഹാർദ ദിനമായി ആചരിച്ചു.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രം ഡൽഹി 170ാമത് ഗുരുദേവ ജയന്തി സാമുദായിക സൗഹാർദ ദിനമായി ആചരിച്ചു.
ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിനായക ചതുർഥി മഹോത്സവം.
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിനായക ചതുർഥി മഹോത്സവം വിശേഷാൽ പൂജകളോടെ സെപ്റ്റംബർ ഏഴിന
ഡൽഹിയിൽ ഈമാസം12 വർഷത്തിനിടയിലെ ‌ഏറ്റവും ഉയർന്ന മഴ.
‌ന്യൂഡൽഹി: ഈമാസം ഡൽഹിയിൽ 378.5 മില്ലിമീറ്റർ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്.