• Logo

Allied Publications

Americas
വിവേക് രാമസ്വാമി അകത്തോ പുറത്തോ?
Share
വാഷിംഗ്‌ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ആരെ തെരഞ്ഞെടുക്കും എന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ തുടരുകയാണ്.

ഫ്ലോറിഡ സെനറ്റർ മാർക്കോ റുബിയോയുടെ പേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ട്രംപിന്‍റെ അതേ സംസ്ഥാനകാരനാണ് എന്ന കാര്യം അദ്ദേഹത്തിന് ഒരു വിലങ്ങുതടിയാ‌യി മാറും.

യുഎൻ മുൻ അംബാസിഡർ നിക്കി ഹേലി വെെസ് പ്രസിഡന്‍റാവാൻ തനിക്കു താത്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ട്രംപ് താൻ അവരെ പരിഗണിക്കുന്നില്ല എന്ന് തുറന്നുപറയുകയും ചെയ്തു.

അമേരിക്ക ഗ്രേറ്റ് എഗൈൻ (മാഗാ) എന്ന ട്രംപിനെ പിന്തുണയ്ക്കുന്ന പ്രസ്ഥാനത്തിലെ പലരും നിക്കിയെ പിന്തുണക്കുന്നില്ല. നിക്കി വന്നാൽ ട്രംപിന് വോട്ടുകൾ കുറയുമെന്നാണ് ഇവർ പറയുന്നത്.

ഇന്ത്യൻ വംശജനും വ്യവസായ പ്രമുഖനുമായ വിവേക് രാമസ്വാമിയുടെ പേരാണ് ഇപ്പോൾ വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. വിവാദങ്ങളിൽ നിന്നകന്ന് കഴിയുന്ന രാമസ്വാമി ഒരു "വിവേക' പൂർണമായ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

രാമസ്വാമിക്കൊപ്പം കേൾക്കുന്ന പേരുകളിൽ ഇപ്പോഴും റുബിയോയും സെനറ്റർമാരായ ജെ.ഡി. വാൻസും ടിം സ്കോട്ടും ഉണ്ട്. ഒപ്പം സൗത്ത്, നോർത്ത് ഡകോട്ട ഗവർണർമാരായ ക്രിസ്റ്റി നോമും ഡഗ് ബർഗവും ഉണ്ട്.

രാഷ്ട്രീയമായി ഉന്നമനത്തിനു ലക്ഷ്യമിടുന്ന നേതാക്കൾക്ക് ട്രംപിന്‍റെ ടിക്കറ്റിൽ പ്രത്യക്ഷപ്പെടുന്നത് പല വിധത്തിലും പ്രയോജനപ്പെടും. പാർട്ടിയിൽ വ്യക്തമായ ഇരിപ്പിടം ഉറപ്പിക്കുന്നതിനൊപ്പം അടുത്ത തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനാർഥിയാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യാം.

ട്രംപ് ജയിച്ചാലും ഇല്ലെങ്കിലും ഈ സാധ്യത നില നിൽക്കും. കുറെ അധികം റിപ്പബ്ലിക്കനുകൾ ടിക്കറ്റിൽ വരാൻ രഹസ്യമായും പരസ്യമായും പരിശ്രമിക്കുന്നുണ്ട്. ഇതുവരെ അസ്വീകാര്യനായിരുന്ന ട്രംപ് കൂടുതൽ നേതാക്കൾക്ക് പ്രിയങ്കരനായി മാറുകയാണ്.

ഇവർ പലരും പരസ്യമായി എംഎജിഎംഎയുടെയും ആരാധകരായി മാറിയിരിക്കുകയാണ്. എന്നാൽ ഈ ബാന്ധവം താത്കാലികമായിരിക്കും. 2028ൽ ട്രംപ് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യം പ്രസക്തമായി മാറും.

ഇപ്പോൾ ഷോർട്ട് ലിസ്റ്റിലുള്ള പേരുകളിൽ നിന്ന് ട്രംപ് ആരോട് താത്പര്യം കാട്ടും എന്നതാണ് ഇപ്പോഴത്തെ മില്യൺ ഡോളർ ചോദ്യം.

ഹൂസ്റ്റണിൽ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു.
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സൈപ്രസ് സ്റ്റേഷൻ ഡ്രൈവിൽ തിങ്കളാഴ്ച രാത്രി നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
ഒക്‌ലഹോമയിൽ തടവുകാരൻ ജയിൽ ചാടി.
ഒക്‌ലഹോമ: ക്ലാര വാൾട്ടേഴ്സ് കമ്യൂണിറ്റി കറക്ഷൻ സെന്‍ററിൽ നിന്ന് ജയിൽ ചാടിയ തടവുകാരനെ കണ്ടെത്താൻ പോലീസ് സഹായം തേടി.
യുഎസിലെ ശിക്ഷ ഇളവിൽ സ്ത്രീ തടവുകാർ കുറവ്.
വാഷിംഗ്‌ടൺ: കഴിഞ്ഞ നാലു വർഷത്തെ കണക്ക് പ്രകാരം യുഎസിലെ ജയിലുകളിൽ നിന്നും ധാരാളം തടവുകാർ പ്രസിഡന്‍റിന്‍റെ ശിക്ഷ ഇളവ
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തൽ: ചങ്ങല ഇടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്.
വാഷിംഗ്ടൺ: അമേരിക്കയിൽനിന്നു തിരിച്ചയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ വൈറ്റ് ഹൗസ്
കള്ളും കരിമീനും രുചിക്കാൻ അമേരിക്കൻ സഞ്ചാരികൾ കുമരകത്ത്.
കുമരകം: അമേരിക്കയിൽനിന്ന് കേരളം കാണാനെത്തിയ 12 അംഗസംഘം കുമരകം ഒന്നാം നമ്പർ ഷാപ്പിലെത്തി കള്ള