• Logo

Allied Publications

Americas
ഇൻസുലിൻ കൊടുത്ത് 17 പേരെ കൊന്ന നഴ്സിന് 760 വർഷം തടവ്
Share
വാഷിംഗ്ടൺ ഡിസി: അമിതമായ അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 പേരെ കൊലപ്പെടുത്തിയ അമേരിക്കൻ നഴ്സിന് കോടതി 380 മുതൽ 760 വർഷം വരെ തടവുശിക്ഷ വിധിച്ചു. പെൻസിൽവേനിയ സ്വദേശിനി ഹെതർ പ്രസ്ഡീ (41) ആണ് ശിക്ഷിക്കപ്പെട്ടത്.

2020 2023 കാലയളവിലാണ് കൊലപാതകങ്ങൾ നടത്തിയത്. ഒട്ടെറെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ഇവർ ജോലി ചെയ്തിരുന്നു. ഇൻ‌സുലിൻ അധികമായാൽ ഹൃദയമിടിപ്പ് വർധിച്ച് ഹൃദയം സ്തംഭിക്കാം.

പ്രമേഹബാധിതരും അല്ലാത്തവരുമായ 22 പേർക്കാണ് അമിതമായ അളവിൽ ഇൻസുലിൻ നല്കിയത്. 40 മുതൽ 104 വരെ പ്രായമുള്ളവരാണ് മരിച്ചത്. ഈ നഴ്സ് രോഗികളെ വെറുത്തിരുന്നതായി സഹപ്രവർത്തകർ മൊഴി നല്കി.

കഴിഞ്ഞവർഷം മേയിൽ രണ്ടു രോഗികളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഹെതർ പ്രസ്ഡീ അറസ്റ്റിലാകുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.

ഓർമ ഇന്‍റർനാഷണൽ ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫിലാഡൽഫിയ: ഓവർസീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷൻ ഇന്‍റർനാഷനലിന്‍റെ (ഓർമ ഇന്‍റർനാഷനൽ) ഫിലഡൽഫിയ ചാപ്റ്റർ ഭാര
ഹൂസ്റ്റണിൽ കൊടുങ്കാറ്റ്; ഏഴ് പേർ മരിച്ചു.
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശിയ കൊടുങ്കാറ്റില്‍ ഏഴ് പേർ മരിച്ചു.
ബില്ലി ഗ്രഹാമിന്‍റെ പ്രതിമ യുഎസ് കാപിറ്റളിൽ അനാച്ഛാദനം ചെയ്തു.
വാഷിംഗ്ടൺ ഡിസി: അന്തരിച്ച ബില്ലി ഗ്രഹാമിന്‍റെ പ്രതിമ യുഎസ് കാപിറ്റളിൽ അനാച്ഛാദനം ചെയ്തു.
നാൻസി പെലോസിയുടെ ഭർത്താവിനെ ആക്രമിച്ച പ്രതിക്ക് 30 വർഷം തടവ്.
കാലിഫോർണിയ: മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിയെ സാൻ ഫ്രാൻസിസ്കോയിലെ വീട്ടിൽ വച്ച് ക്രൂരമായി ആക
ഐപിഎൽ സമ്മേളനം; പി.ജെ. കുര്യൻ സന്ദേശം നൽകും.
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ പ്രയർലൈൻ ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത