• Logo

Allied Publications

Europe
ആര്‍ട്ടിക് മേഖലയിലെ ശീതകാല പര്യവേക്ഷണത്തില്‍ പങ്കുചേര്‍ന്ന് ജയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി
Share
കൊച്ചി: ആര്‍ട്ടിക് മേഖലയിലെ ആദ്യ ശീതകാല പര്യവേക്ഷണം രാജ്യം വിജയകരമായി പൂര്‍ത്തിയാക്കിയ ചാരിതാര്‍ഥ്യത്തിലാണ് പര്യവേക്ഷണത്തില്‍ പങ്കുചേര്‍ന്ന ജയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഗോവയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചിന്‍റെ നേതൃത്വത്തില്‍ നടന്ന പര്യവേക്ഷണ സംഘത്തില്‍ ജയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫ. ഡോ. ജിപ്‌സണ്‍ ഇടപ്പഴമായിരുന്നു ഉള്‍പ്പെട്ടിരുന്നത്.

2023 ഡിസംബറില്‍ ആരംഭിച്ച പര്യവേക്ഷണത്തിന്‍റെ നാലാമത്തെ ബാച്ചിലെ സംഘാംഗമായിരുന്നു അദ്ദേഹം. സ്വാല്‍ബാര്‍ഡിലെ (നോര്‍വെ) നൈഅലെസുണ്ടില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ അന്താരാഷ്‌ട്ര ഗവേഷണ കേന്ദ്രമായ ‘ഹിമാദ്രിയില്‍’ ഒരു മാസത്തോളം ചെലവഴിച്ചാണ് പര്യവേക്ഷണം പൂര്‍ത്തീകരിച്ചത്.

കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കുന്ന ആര്‍ട്ടിക് സമുദ്രത്തില്‍ നിന്നുള്ള മൃഗങ്ങളുടെ കൂട്ടപ്പലായനത്തിന്‍റെ വ്യാപ്തി ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ വിലയിരുത്തുന്നതിലാണ് ഡോ. ജിപ്‌സണിന്‍റെ നേതൃത്വത്തില്‍ പര്യവേക്ഷണത്തില്‍ പങ്കുചേര്‍ന്ന ജയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഗവേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

പര്യവേക്ഷണ വേളയില്‍ തണുത്തുറഞ്ഞ ആര്‍ട്ടിക് സമുദ്രത്തില്‍നിന്നും ഷോര്‍ട്ട്‌ഹോണ്‍ സ്‌കല്‍പിന്‍ (മയോക്‌സോസെഫാലസ് സ്‌കോര്‍പിയസ്) എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം മത്സ്യത്തെ പിടികൂടാന്‍ സാധിച്ചതായി ഡോ. ജിപ്‌സണ്‍ പറഞ്ഞു.

പര്യവേക്ഷണ സംഘത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ‘നോര്‍ത്തേണ്‍ ലൈറ്റ്‌സ്’ അഥവാ ‘അറോറ ബൊറിയാലിസ്’ എന്നറിയപ്പെടുന്ന അത്ഭുതപ്രതിഭാസത്തിനു സാക്ഷ്യം വഹിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം.

ഡോ. ഫെലിക്‌സ് എം. ഫിലിപ് (അസോ. പ്രഫ. ജയിന്‍ യൂണിവേഴ്‌സിറ്റി), ഡോ. ലക്ഷ്മി ദേവി (അസി. പ്രഫ. ജയിന്‍ യൂണിവേഴ്‌സിറ്റി), അനുപമ ജിംസ് (അസി. പ്രഫ. ചിന്മയ വിശ്വവിദ്യാപീഠ്) എന്നിവരാണ് ഗവേഷണസംഘത്തിലെ മറ്റ് അംഗങ്ങള്‍.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.