• Logo

Allied Publications

Europe
ഹേമ സംഘടിപ്പിച്ച ഈസ്റ്റർ വിഷു ഈദ് സ്നേഹ സംഗമം സമാപിച്ചു
Share
ഹെറിഫോഡ്: യുകെയിലെ കലാ സാംസ്‌കാരിക സംഘടന ഹേമ നടത്തിയ ഈസ്റ്റർ വിഷു ഈദ് സ്നേഹ സംഗമം "EVE 2k24' സമാപിച്ചു. ശനിയാഴ്ച വൈകുന്നേരം നാലിന് തുടങ്ങിയ പരിപാടികൾ രാത്രി 12 വരെ നീണ്ടുനിന്നു.



പൊതുസമ്മേളനവും അവാർഡ് ദാനവും വിവിധ കലാ പരിപാടികളും ജനസാന്നിധ്യം കൊണ്ട് ശ്രദ്ധനേടി. ഹെറിഫോഡ് മേയർ, എൻഎ‌ച്ച്എസ് ട്രസ്റ്റ്‌ മേധാവി തുടങ്ങിയ വിശിഷ്‌ട വ്യക്തിത്വങ്ങൾ പങ്കെടുത്തു.





അതിഥികളെ ഹേമ പ്രസിഡന്‍റ് സാജൻ ജോസഫിന്‍റെ നേതൃത്വത്തിൽ ചെണ്ട മേളത്തിന്‍റെയും താലപൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ചു. ഗാനമേള, ഡാൻസ്, കോമഡിഷോ, ഡിജെ, എർലി ബേർഡ്, ലേലം തുടങ്ങിയ പരിപാടികളും മാജിക് മസാല ടീം ഒരുക്കിയ സ്വദിഷ്ടമായ ഭക്ഷണവും ഉണ്ടായിരുന്നു.





സിതാരയും ആൻസ്റ്റിനുമായിരുന്നു പരിപാടിയുടെ അവതാരകർ. ഹേമ എക്സിക്യുട്ടീവ് അംഗം ജെയ്സൺ ആറ്റുവ പ്രോഗ്രം കോഓർഡിനേറ്ററായി പ്രവർത്തിച്ചു. പങ്കെടുത്ത എല്ലാവർക്കും ഹേമ എക്സിക്യുട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.