• Logo

Allied Publications

Americas
ഒക്‌ലഹോമയിൽ രണ്ടുപേരെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി
Share
ഒക്‌ലഹോമ: സംസ്ഥാനത്ത് രണ്ടുപേരെ വധിച്ച കേസിലെ കുറ്റവാളി മൈക്കൽ ഡിവെയ്ൻ സ്മിത്തിന്‍റെ വധശിക്ഷ മാരകമായ വിഷമിശ്രിതം കുത്തിവച്ചു നടപ്പാക്കി. 2002 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം.

ജാനറ്റ് മൂറിനെ‌യും(40) ഇന്ത്യൻ സ്വദേശിയായ ശരത് പുല്ലൂരിനെയും(24) കൊലപ്പെടുത്തിയ കേസുകളിലെ ശിക്ഷയാണ് നടപ്പാക്കിയത്. ഓക്ക് ഗ്രോവ് പോസ് എന്ന തെരുവ് സംഘത്തിലെ അംഗമായിരുന്നു അന്ന് 19 വയസുള്ള സ്മിത്ത്.

മൂറിനെ അവരുടെ അപ്പാർട്മെന്‍റിൽ വച്ചാണ് സ്മിത്ത് കൊലപ്പെടുത്തിയത്. തുടർന്ന് സൗത്ത് ഒക്‌ലഹോമയിലെത്തിയ സ്മിത്ത് സിറ്റിയിലെ ഭക്ഷണശാല ജീവനക്കാരനായ ശരതിനെയും വെടിവച്ച് കൊലപ്പെടുത്തി.

വ്യാഴാഴ്ച രാവിലെ മക്അലെസ്റ്ററിലെ ഒക്‌ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

ഷാർലറ്റിൽ നാല് പോലീസുകാർ വെടി‌യേറ്റ് മരിച്ചു.
ഷാർലറ്റ്: കിഴക്കൻ ഷാർലറ്റിൽ ഗാൽവേ ഡ്രൈവിലെ ഒരു വീട്ടിൽ നടന്ന വെടിവയ്പ്പിൽ യുഎസ് മാർഷൽസ് ഫ്യുജിടീവ് ടാസ്‌ക് ഫോഴ്‌സി
ക്‌നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോട് അനുബന്ധിച്ച് ക്‌നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: മുൻ‌കൂർ രജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് ഇന്ന് അവസാനിക്കും.
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
അന്നമ്മ വർഗീസ് ഡാളസിൽ അന്തരിച്ചു.
ഡാളസ്: കരോട്ട് വടക്കേതിൽ (വെണ്മണി) മത്തായി വർഗീസിന്‍റെ ഭാര്യ അന്നമ്മ വർഗീസ് (81) ഡാളസിൽ അന്തരിച്ചു.
സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്‍റെ രജത ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 26 മുതൽ.
ഫിലഡൽഫിയ: ഫിലഡൽഫിയയിൽ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്‍റെ (എസ്എംസിസി) രജത ജൂബിലി ആഘോഷങ്ങളും ദേശീയ കുടുംബ സംഗമ