• Logo

Allied Publications

Americas
എല്ലാ ഒരുക്കങ്ങളുമായി നോർത്ത് ടെക്സസ് സൂര്യഗ്രഹണത്തിനു കാത്തിരിക്കുന്നു
Share
ഡാളസ്: പൂർണ സൂര്യഗ്രഹണത്തിനു സാക്ഷ്യം വഹിക്കുവാൻ നോർത്ത് ടെക്സസ് ഒരുങ്ങുകയാണ്. നാലു മിനിറ്റ് പരിപൂർണ ഗ്രഹണം തിങ്കളാഴ്ച സംഭവിക്കുമ്പോൾ ചന്ദ്രൻ ഉച്ചയ്ക്ക് 1.40 മുതൽ സുര്യനെ പൂർണമായും മറച്ചു തുടങ്ങുമെന്നും 1.44 വരെ ഇത് തുടരുമെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഈ ഗ്രഹണം കടന്നു പോകുന്ന വലിയ നഗരം ഡാളസ് ആണ്. നോർത്ത് അമേരിക്ക മുഴുവൻ ഗ്രഹണം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. ടൈം സോണുകൾ അനുസരിച്ചു ഗ്രഹണത്തിന്‍റെ ദൈർഘ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. പൂർണഗ്രഹണത്തിന്‍റെ മാർഗമധ്യേ 3.1 കോടി അമേരിക്കക്കാരും 1.2 കോടി ടെക്സസുകാരും വരാൻ സാധ്യതയുണ്ട്.

ഡാളസ് ഒരു പരിപൂർണ സൂര്യഗ്രഹണത്തിന്‍റെ മാർഗത്തിൽ ഇതിനു മുൻപ് വന്നത് 1878 ജൂലൈ 29നായിരുന്നു. ഇനി 2317ലെ ഒരു പരിപൂർണ സൂര്യഗ്രഹണം ഉണ്ടാവുകയുള്ളൂ എന്നാണു കരുതുന്നത്.

തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ അന്തരിച്ചു.
മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം ഇന്ന്.
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം സൂം പ്ലാറ്റഫോമി
ജോ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ബ്രാംപ്ടൺ: ബ്രാംപ്ടൺ മലയാളി സമാജം പ്രവർത്തകനും കാനഡയിലെ പ്രമുഖ ബിസിനസ്സുകാരനുമായ ജോ മാത്യു(തങ്കച്ചൻ) ഫൊക്കാന നാഷ
ബ്രസീലിൽ കനത്ത മഴയും വെള്ളപ്പൊക്കവും; നൂറിലധികം മരണം.
സാവോ പോളോ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ഒരാഴ്ചയിലേറെ നീണ്ട മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു.
ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. കെ.പി. യോഹന്നാൻ (അത്തനേഷ്യസ് യോഹാൻ പ്രഥമൻ) അന്തരിച്ചു.