• Logo

Allied Publications

Europe
ലൈംഗികാതിക്രമം: ഇന്ത്യൻ വനിതാ ഷെഫിനു 1,43,000 യൂറോ നഷ്ടപരിഹാരം നൽകാൻ വിധി
Share
ഡബ്ലിൻ: ലൈംഗികാതിക്രമണത്തിനു വിധേയയായ ഇന്ത്യൻ വനിതാ ഷെഫിനു 1,43,000 യൂറോ നഷ്ടപരിഹാരം നൽകാൻ വർക് പ്ലെയിസ് റിലേഷൻ കമ്മിറ്റിയുടെ വിധി. തൊഴിലിടത്തു ലൈംഗികാതിക്രമണത്തിനൊപ്പം ലിംഗ വിവേചനത്തിനും ജോലി നിയമ ലംഘനങ്ങൾക്കുമാണ് നോർത്ത് ഡബ്ലിൻ ഹോട്ടലിനു പിഴ വിധിച്ചത്.

മൈഗ്രന്‍റ്സ് റൈറ്സ് സെന്‍റർ ഫോർ അയർലൻഡാണ് കേസ് വർക് പ്ലെയിസ് റിലേഷൻ കമ്മിറ്റിയുടെ മുൻപാകെ എത്തിച്ചത്. വൻതുക വാഗ്ദാനം ചെയ്താണ് വനിതാ ഷെഫിനെ മലേഷ്യയിൽ നിന്നും അയർലൻഡിലെത്തിച്ചത്.

പക്ഷെ ജോലിയിൽ പ്രവേശിപ്പിച്ചപ്പോൾ ആഴ്ചയിൽ ഇവർക്ക് 50 മണിക്കൂർ ജോലിക്കു 200 യൂറോ മാത്രമായിരുന്നു ഹോട്ടൽ ഉടമ നൽകിയിരുന്നത്. തുടർന്ന് ഇവർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം അടക്കം നേരിടേണ്ടി വന്ന മുഴുവൻ ബുദ്ധിമുട്ടുകളും കമ്മീഷൻ മുൻപാകെ എത്തിയതോടെയാണ് വനിതാ ഷെഫിനു അനുകൂലമായ വിധിയുണ്ടായത്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.