• Logo

Allied Publications

Europe
ബെനഡിക്‌ടൈൻ സഭയുടെ മുൻ ആബട്ട് പ്രൈമറ്റ് ഡോ. നോട്കർ അന്തരിച്ചു
Share
ഫ്രാങ്ക്ഫർട്ട്: ബെനഡിക്‌ടൈൻ സന്യാസസഭയുടെ മുൻ ആബട്ട് പ്രൈമറ്റും സംഗീതജ്ഞനും എഴുത്തുകാരനുമായിരുന്ന റവ. ഡോ. നോട്കർ വുൾഫ് അന്തരിച്ചു. റോമിൽ തീർഥാടനം നടത്തി ബവേറിയയിലെ സെന്‍റ് ഒട്ടിലിയൻ ആശ്രമത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു എൺപത്തിമൂന്നുകാരനായ ഡോ. നോട്കറുടെ അന്ത്യം.

സംസ്കാരം ശനിയാഴ്ച സെന്‍റ് ഒട്ടിലിയനിൽ നടക്കും. റവ. ഡോ. നോട്കർ സഭയുടെ ആബട്ടായി 2000 മുതൽ 2016 വരെ പ്രവർത്തിച്ചു. 1940 ജൂൺ 21ന് ജർമനിയിലെ ആൾഗോയിയിൽ തുന്നൽക്കാരന്‍റെ മകനായി ജനിച്ച നോട്കർ മികച്ച വാഗ്‌മിയും ഗ്രന്ഥകാരനും സംഗീതജ്ഞനുമായിരുന്നു.

ലോകമെങ്ങുമുള്ള ബെനഡിക്‌ടൈൻ ആശ്രമങ്ങളെ സംയോജിപ്പിച്ചുകൊണ്ട് 1886ൽ ലെയോ 13ാമൻ മാർപാപ്പയാണ് ആബട്ട് പ്രൈമറ്റ് എന്ന പദവി സ്ഥാപിച്ചത്. 2000ൽ 260 ബെനഡിക്‌ടൈൻ ആബട്ടുമാർ ചേർന്ന് ഒന്പതാമത്തെ ആബട്ട് പ്രൈമറ്റായി ഡോ. വുൾഫിനെ തെരഞ്ഞെടുത്തു.

റോമിലെ സെന്‍റ് ആൻസലം യൂണിവേഴ്സിറ്റിയുടെ ഗ്രാൻഡ് ചാൻസലറുമായിരുന്നു. വിവിധ രാജ്യങ്ങളിൽ ബെനഡിക്‌ടൈൻ ആശ്രമങ്ങൾ സ്ഥാപിക്കുന്നതിനും പ്രേഷിതപ്രവർത്തനങ്ങളിലൂടെ സാധാരണക്കാർക്കു വികസനനേട്ടങ്ങൾ എത്തിക്കുന്നതിനും സെന്‍റ് ഒട്ടിലിയനിൽ ആബട്ടായിരുന്നപ്പോൾ അദ്ദേഹം നേതൃത്വം നൽകി.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.