• Logo

Allied Publications

Europe
അയർലൻഡിൽ റോഡപകടങ്ങൾ കുറയ്ക്കാൻ നടപടികൾ ശക്തമാക്കി
Share
ഡബ്ലിൻ: വർധിച്ച് വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്‍റെ ഭാഗമായി അയർലൻഡിൽ അധികൃതർ വാഹനപരിശോധന കർശനമാക്കി. ഇതിന്‍റെ ഭാഗമായി ഈസ്റ്റർ അവധിവാരാന്ത്യത്തിൽ നടത്തിയ പരിശോധനയിൽ 213 പേരെ അറസ്റ്റു ചെയ്തു.

മയക്കുമരുന്നും മദ്യവും കഴിച്ച് വാഹനമോടിച്ചവരെയാണ് പിടികൂടിയത്. ഇതിനു പുറമെ അമിത വേഗത്തിൽ കാർ ഓടിച്ച 2,600 പേരെയും പിടികൂടി പിഴചുമത്തി. മീത് ബെൽയൂസ്ടൗണിൽ മോട്ടോർവേയിൽ 193 കിലോമീറ്റർ വേഗതയിൽ കാറോടിച്ചായാളും ഇവരിലുൾപ്പെടും.

മൊബൈൽ ഫോൺ ഉപയോഗിച്ചവർക്കും സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും പിഴ ചുമത്തി. തുടർന്നും പരിശോധനകൾ ശക്തമാക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. ഈ വർഷം ആദ്യ മൂന്നു മാസക്കാലം ഐറിഷ് റോഡുകളിൽ അപകടങ്ങളിൽ 58 പേരുടെ ജീവനാണ് പൊലിഞ്ഞത്.

കഴിഞ്ഞവർഷം ഇതേ കാലയളവിലെ അപേക്ഷിച്ച് ഐറിഷ് റോഡുകളിൽ അപകടമരണങ്ങൾ ഗണ്യമായി വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ കർശനമാക്കിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 42 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്.

വൈകുന്നേരം മൂന്ന് മുതൽ ആറ് വരെയുള്ള സമയങ്ങളിലാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.