• Logo

Allied Publications

Europe
കഞ്ചാവ് വലിക്കുന്നത് ജര്‍മനിയില്‍ ഇനി നിയമവിധേയം
Share
ബര്‍ലിന്‍: ജർമനിയിൽ പ്രായപൂർത്തിയായവർക്ക് സ്വന്തം ഉപയോഗത്തിനായി 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും 50 ഗ്രാം വരെ വീട്ടില്‍ സൂക്ഷിക്കാനും അനുമതി നൽകുന്ന നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

നിയമം നടപ്പാക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് എത്തിയ ലക്ഷകണക്കിന് പേരെ കൊണ്ട് ബര്‍ലിനിലെ ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റും പരിസരവും നിറഞ്ഞു. "സ്മോക്ക് ഇന്‍' ആഘോഷങ്ങളും രാജ്യത്ത് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.

നിയമം നടപ്പായതോടെ രാജ്യത്ത് പ്രായപൂർത്തിയായവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും വീട്ടില്‍ മൂന്ന് കഞ്ചാവ് ചെടികള്‍ വരെ വളര്‍ത്താനും സാധിക്കും. കുട്ടികളുടെ ദൃഷ്ടിയില്‍ പെടാത്ത പൊതുസ്ഥലത്തും ഉപയോഗം അനുവദിക്കും.

ക്ലബുകള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ പരിമിതമായ അടിസ്ഥാനത്തില്‍ കഞ്ചാവ് വളര്‍ത്താനും വാങ്ങാനും അനുവദിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചാവ് നിരോധനം തുടരും. അതേസമയം, നിയമം നടപ്പാക്കുന്നതിനെതിരേ ജർമന്‍ പോലീസ് യൂണിയന്‍ നിലപാട് സ്വീകരിച്ചിരുന്നു.

കഞ്ചാവ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമല്ല ജർമനി. പോര്‍ച്ചുഗല്‍, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്ക്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.

സന്ന്യാസജീവിതത്തിന് അപ്പസ്തോലിക ധൈര്യം ആവശ്യം: ഫ്രാൻസിസ് മാർപാപ്പ.
റോം: നേതൃത്വത്തിനു വേണ്ടിയുള്ള പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന കനോസിയൻ ഉപവിയുടെ സഹോദരങ്ങളുമായും വിശുദ്ധ ഗബ്രിയ
ഇടവകവികാരിമാരുടെ അന്താരാഷ്‌ട്ര സമ്മേളനം റോമിൽ ആരംഭിച്ചു.
റോം: ആഗോള കത്തോലിക്കാ സഭയിൽ സിനഡിന്‍റെ ഭാഗമായി ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച റോമിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത പാസ്റ്ററൽ കൗൺസിൽ സംയുക്ത സമ്മേളനം ലെസ്റ്ററിൽ നടന്നു.
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നിലവിൽ ഉണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുത
മേരി വിസ്കോട്ട് ജർമനിയിൽ അന്തരിച്ചു.
കാൾസ് റൂഹെ: തൃശൂർ പുത്തൻചിറ കൊമ്പത്ത്കടവ് വടക്കിനേടത്ത് ചേരിയപ്പറമ്പിൽ വർഗീസിന്‍റെ മകൾ ഗുണ്ടർ വിസ്കോട്ടിന്‍റെ ഭാര്
"ലണ്ടൻ ടു കലേനഹള്ളി'; വോട്ട് ചെയ്യാൻ പറന്നെത്തി കന്നഡ യുവതി, ചെലവ് ഒന്നരലക്ഷം രൂപ..!.
ബംഗളൂരു: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തിരക്കുകളിലാണ്.