• Logo

Allied Publications

Americas
സ്ത്രീകളുടെ തിരോധാനം: ഒക്‌ലഹോമ പോലീസ് അന്വേഷണം തുടരുന്നു
Share
ഒക്‌ലഹോമ: കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ പോകുന്നതിനിടെ വാരാന്ത്യത്തിൽ കാണാതായ രണ്ട് സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് ഒക്‌ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.

കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന വെറോണിക്ക ബട്‌ലർ (27), ജിലിയൻ കെല്ലി (39) എന്നീ സ്ത്രീകളെയാണ് കാണാതായതെന്ന് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

അവർ ഒരിക്കലും പിക്കപ്പ് ലൊക്കേഷനിൽ എത്തിയിട്ടില്ലെന്നും അവരുടെ കാർ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പോലീസ് പറഞ്ഞു. ടെക്‌സസ് കൗണ്ടിയിലെ കൻസസിലെ എൽകാർട്ടിന് തെക്ക്, ഹൈവേ 95, റോഡ് എൽ എന്നിവയ്ക്ക് സമീപമാണ് ഇവരുടെ വാഹനം കണ്ടെത്തിയതെന്ന് ബ്യൂറോയുടെ പ്രസ്താവനയിൽ പറയുന്നു.

ബ്രസീലിൽ കനത്ത മഴയും വെള്ളപ്പൊക്കവും; നൂറിലധികം മരണം.
സാവോ പോളോ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ഒരാഴ്ചയിലേറെ നീണ്ട മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു.
ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. കെ.പി. യോഹന്നാൻ (അത്തനേഷ്യസ് യോഹാൻ പ്രഥമൻ) അന്തരിച്ചു.
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു.
ന്യൂഡൽഹി: ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സാം പിത്രോദ രാജിവച്ചു.
നായർ ബനവലന്‍റ് അസോസിയേഷന് നവ നേതൃത്വം.
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി.
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ