• Logo

Allied Publications

Europe
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയില്‍ പെസഹാവ്യാഴം ആചരിച്ചു
Share
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള സീറോമലബാര്‍ സമൂഹം പാരമ്പര്യക്രമത്തില്‍ പെസഹാവ്യാഴം ആചരിച്ചു. 28ന് വൈകുന്നേരം ആറിന് പെസഹാ തിരുക്കർമങ്ങള്‍ ആരംഭിച്ചു. കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ. തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.



റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ. ലിസ്റ്റണ്‍ ഒലക്കേങ്കില്‍ സിഎംഐ, ഫാ. ബിനോയ് മുളയ്ക്കല്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ലിസ്റ്റണ്‍ ഒലക്കേങ്കില്‍ സന്ദേശം നല്‍കി. ദിവ്യബലി, കാലുകഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍, ആരാധന തുടങ്ങിയവയായിരുന്നു പ്രധാന ചടങ്ങുകള്‍.



യൂത്ത് കൊയറിന്‍റെ ഗാനാലാപനം തിരുക്കര്‍മങ്ങള്‍ക്ക് ഭക്തിസാന്ദ്രതയും ആത്മീയ ഉണര്‍വും പകര്‍ന്നു. ഫാ.ഇഗ്നേഷ്യസ് ചാലിശേരി 12 യുവാക്കളുടെ പാദങ്ങള്‍ കഴുകി കാൽകഴുകൽ ശുശ്രൂഷ നിർവഹിച്ചു.



ദിവ്യബലിക്ക് ശേഷം നടന്ന പെസഹാ ശുശ്രൂഷയില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി അപ്പം മുറിച്ച് ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കി. ജോസ് മേരി പുതുശേരി കുടുംബമാണ് പാല്‍ തയാറാക്കിയത്. അഗാപ്പെയ്ക്കു ശേഷം തിരുമണിക്കൂര്‍ ആരാധനയും ഉണ്ടായിരുന്നു.



കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ നടന്ന കര്‍മ്മങ്ങളില്‍ മലയാളികൾ ഉള്‍പ്പടെ ഏതാണ്ട് മുന്നൂറോളം വിശ്വാസികള്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോഓര്‍ഡിഷേന്‍ കമ്മിറ്റി നേത്വത്വം നല്‍കി.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.