• Logo

Allied Publications

Americas
യുഎസിലെ കപ്പലപകടം; കാണാതായവർക്കുള്ള തെരച്ചിൽ നിർത്തി
Share
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ചു പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറു പേര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്നു രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

മൈനസ് ഡിഗ്രി താപനിലയാണ് പ്രദേശത്തുള്ളത്. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മാണ തൊഴിലാളികളാണ് കാണാതായ ആറുപേരും. രണ്ടു തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

തകർന്ന പാലത്തില്‍നിന്നു താഴേക്ക് വീണ വാഹനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമമാണു കോസ്റ്റ് ഗാര്‍ഡ് നിലവിൽ നടത്തുന്നത്. ഈ വാഹനങ്ങള്‍ക്ക് അകത്ത് ആളുകളുണ്ടാകാം എന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി ഇനിയും വര്‍ധിക്കാം. അഞ്ചിലധികം വാഹനങ്ങള്‍ വെള്ളത്തിനടിയില്‍ ഉള്ളതായി സോണാര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പുർ പതാകയുള്ള ദാലി എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനെർജി മറൈൻ ഗ്രൂപ്പിന്‍റേതാണു കപ്പൽ.

അപകടത്തിന് മുൻപ് കപ്പലില്‍നിന്നു അടിയന്തര സന്ദേശം നൽകിയിരുന്നു. ഇതേതുടര്‍ന്നു പാലം ഉടൻ അടച്ചതിനാൽ അപകടവ്യാപ്തി കുറയ്ക്കാനായി. ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണ്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവിലില്ല.

പ്രാദേശിക സമയം ചൊവ്വാഴ്ച അർധരാത്രിയായിരുന്നു അപകടം. ബാള്‍ട്ടിമോറിലെ രണ്ടര കിലോമീറ്റർ നീളമുള്ള പാലത്തിന്‍റെ പ്രധാന തൂണുകളിലൊന്നിൽ കപ്പല്‍ ഇടിക്കുകയായിരുന്നു. കപ്പലിലെ വൈദ്യുതി ബന്ധംനിലച്ചതാണ് അപകടത്തിന് കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്