• Logo

Allied Publications

Americas
ടെക്സസ് എസ്ബി4 ഇമിഗ്രേഷൻ നിയമം നടപ്പാക്കാൻ സുപ്രീം കോടതിയുടെ അനുമതി
Share
ന്യൂയോർക്ക്: ടെക്സസ് എസ്ബി4 ഇമിഗ്രേഷൻ നിയമം നടപ്പാക്കാൻ സുപ്രീം കോടതിയുടെ അനുമതി. എസ്ബി4 എന്നറിയപ്പെടുന്ന ടെക്സസിന്‍റെ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്‍റ് നിയമം താത്കാലികമായി നിർത്തിവയ്ക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്‍റെ അഭ്യർഥന സുപ്രീം കോടതി നിരസിച്ചു.

കോടതിയിലെ യാഥാസ്ഥിതികരായ ആറ് ജസ്റ്റിസുമാരും എസ്ബി4 ഇപ്പോൾ പ്രാബല്യത്തിൽ വരാൻ അനുവദിക്കാനുള്ള തീരുമാനത്തോട് യോജിച്ചു. നിയമവിരുദ്ധമായി സംസ്ഥാനത്തേക്ക് കടന്നതായി സംശയിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ പ്രാദേശിക, സംസ്ഥാന നിയമപാലകർക്ക് നിയമം അധികാരം നൽകും.

കുടിയേറ്റക്കാരെ അവരുടെ രാജ്യം പരിഗണിക്കാതെ മെക്സിക്കോയിലേക്ക് മടങ്ങാന്‍ ഉത്തരവിടാനുള്ള അധികാരവും ഇത് ജഡ്ജിമാർക്ക് നൽകും. ഇമിഗ്രേഷൻ നിയമം ഫെഡറൽ ഗവൺമെന്‍റിന്‍റെ മാത്രം ഉത്തരവാദിത്തമാണെന്നു ബൈഡൻ ഭരണകൂടം വാദിച്ചു. ഇത് നല്ല സംഭവവികാസമാണെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.