• Logo

Allied Publications

Americas
ഫോമാ "ടീം യുണൈറ്റഡ്’ ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി മുന്നേറുന്നു
Share
ന്യൂയോർക്ക്: ഫോമയുടെ തെരഞ്ഞെടുപ്പിന്‍റെ ചൂട് കത്തിക്കയറുകയാണ്. വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബേബി മണക്കുന്നേലിന്‍റെ നേതൃത്വത്തിലുള്ള ഫോമാ "ടീം യുണൈറ്റഡ്’ കൂടുതൽ കൂടുതൽ സംഘടനകളുടെ പിന്തുണയുമായി അതിവേഗം ബഹുദൂരം മുന്നേറുകയാണ്.

കഴിഞ്ഞ ദിവസം ന്യൂയോർക്ക് ലോംഗ് ഐലൻഡിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ ഒത്തൊരുമിച്ച് ബേബിയുടെ ടീം യുണൈറ്റഡിന്‍റെ സ്ഥാനാർഥികൾക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. മത്സരാർഥികളായ ആറു പേരും ഒരുമിച്ച് സ്വീകരണം ഏറ്റുവാങ്ങിയത് ടീം യുണൈറ്റഡിന്‍റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന് ശക്തി പകരുന്നതായിരുന്നു. 

പ്രസിഡന്‍റ് സ്ഥാനാർഥി ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വർഗീസ്, ട്രഷറർ സ്ഥാനാർഥി സിജിൽ ജോർജ് പാലക്കലോടി, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ഷാലു പുന്നൂസ്, ജോയിന്‍റ് സെക്രട്ടറി സ്ഥാനാർഥി പോൾ പി. ജോസ്, ജോയിൻറ് ട്രഷറർ സ്ഥാനാർഥി അനുപമ കൃഷ്ണൻ എന്നിവരുടെ ഒരുമിച്ചുള്ള സാന്നിധ്യം പങ്കെടുത്ത സംഘടനാ പ്രതിനിധികൾക്ക് എല്ലാ സ്ഥാനാർഥികളോടും നേരിട്ടുള്ള സംവാദത്തിനും പരിചയപ്പെടലിനും വേദി ഒരുക്കി.

കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്, കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, ന്യൂയോർക്ക് മലയാളീ അസോസിയേഷൻ, നോർത്ത് ഹെംസ്റ്റെഡ് മലയാളീ അസോസിയേഷൻ, കേരളാ സെന്‍റർ, ലോംഗ് ഐലൻഡ് മലയാളീ അസോസിയേഷൻ തുടങ്ങി ലോംഗ് ഐലൻഡും ക്വീൻസും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി അംഗ സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളുമാണ് "ടീം യുണൈറ്റഡിന്’ പിന്തുണ അറിയിച്ചുകൊണ്ട് മത്സരാർഥികൾക്ക് സ്വീകരണം നൽകിയത്.

ഫോമയുടെ പുരോഗതിക്കും കൂടുതൽ മെച്ചപ്പെട്ട സാമൂഹികജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, യുവജനങ്ങളുടെ യൂത്ത് ഫോറം, വനിതകളുടെ വിമെൻസ് ഫോറം തുടങ്ങിയ ഫോറങ്ങളുടെ കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾക്കും പുതുമയാർന്ന പല പദ്ധതികളും നടപ്പിലാക്കുവാൻ ടീം യുണൈറ്റഡ് പ്രതിജ്ഞാബദ്ധമാണ്. അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിനാണ് ടീം യുണൈറ്റഡ് നിങ്ങളുടെ മുൻപിൽ വോട്ടഭ്യർഥനയുമായി സമീപിച്ചിരിക്കുന്നത്.

ഞങ്ങൾ ഈ ചുരുങ്ങിയ കാലം കൊണ്ടുതന്നെ യോജിച്ച് പ്രവർത്തിക്കുന്നതിന് മാനസികമായി തയ്യാറെടുത്തിരിക്കുകയാണ്. അതിനാൽ ഓഗസ്റ്റ് എട്ട് മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുന്‍റാ കാനയിലെ അതിമനോഹരമായ ബാഴ്സലോ ബവാരോ പാലസ് ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിൽ നടക്കുന്ന ഇന്‍റർനാഷണൽ കൺവൻഷനിൽ എല്ലാ സംഘടനാ പ്രതിനിധികളും പങ്കെടുത്ത് എല്ലാവർക്കും വോട്ട് തന്ന് വിജയിപ്പിക്കണമെന്ന് പ്രസിഡന്‍റ് സ്ഥാനാർഥി ബേബി മണക്കുന്നേൽ വന്നു കൂടിയ എല്ലാ സംഘടനാ ഭാരവാഹികളോടുമായി അഭ്യർഥിച്ചു.

സ്ഥാനാർഥികളെല്ലാവരും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി. തങ്ങൾക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും പിന്തുണയ്ക്കും അവരെല്ലാവരും സംഘടനാ നേതാക്കൾക്കും പ്രതിനിധികൾക്കും പ്രത്യേക നന്ദി രേഖപ്പെടുത്തി.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.