• Logo

Allied Publications

Europe
അപകടകരമായരീതിയിൽ വാഹനം ഓടിച്ചു; ഇറ്റലിയിൽ 103 വ‌യസുകാരി അറസ്റ്റിൽ
Share
റോം: അപകടകരമായരീതിയിൽ വാഹനം ഓടിച്ചതിന് 103 വ‌യസുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റാലിയൻ നഗരമായ ഫെറാറയ്ക്ക് സമീപമുള്ള ബോണ്ടെനോ നഗരത്തിലാണ് അന്പരപ്പിക്കുന്ന സംഭവമുണ്ടായത്.

പ്രാദേശിക സമയം പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ഒരാൾ അപകടകരമായരീതിയിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. വാഹനം നിർത്തണമെന്നാവശ്യപ്പെട്ട് പോലീസ് കാർ തടഞ്ഞു.

പിന്നീട് അവരിൽനിന്നു കണ്ടെടുത്ത രേഖയിലെ ജനനത്തിയതി കണ്ട് പോലീസ് വിസ്മയഭരിതരായി. 1920ൽ ജനിച്ച ഗ്യൂസെപ്പിന മോളിനാരി എന്ന സ്ത്രീയാണു കാറിലുണ്ടായിരുന്നത്. ഇവരിൽനിന്ന് കാലാവധി കഴിഞ്ഞ ലൈസൻസ് പോലീസ് പിടിച്ചെടുത്തു.

കൂടാതെ കാറിന് ഇൻഷ്വറൻസും ഇല്ലായിരുന്നു. ഇറ്റലിയിൽ 80 വയസിന് മുകളിലുള്ള ഒരാൾക്ക് രണ്ട് വർഷത്തിലൊരിക്കൽ വൈദ്യപരിശോധന ആവശ്യമാണ്. അതിനുശേഷം മാത്രമേ ലൈസൻസ് പുതുക്കാൻ കഴിയൂവെന്നാണ് നിയമം. അതേസമയം, ഗ്യൂസെപ്പിനയ്ക്ക് ഡ്രൈവ് ചെയ്യാനുള്ള കഴിവ് ഇപ്പോഴുമുണ്ടെന്നു പോലീസ് പറയുന്നു.

ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ