• Logo

Allied Publications

Europe
അയർലൻഡിൽ പുതിയ ശമ്പള കരാറിന് യൂണിയനുകളുടെ അംഗീകാരം
Share
ഡബ്ലിൻ: അയർലൻഡിൽ സർക്കാർ നിർദ്ദേശിച്ച പുതിയ ശമ്പള കരാറിന് യൂണിയനുകളുടെ അംഗീകാരം. രാജ്യത്തെ ഏറ്റവും വലിയ അധ്യാപക സംഘടനയായ ഐറിഷ് നാഷണൽ ടീച്ചേഴ്‌സ് ഓർഗനൈസേഷന്‍റെ (ഐഎൻടിഒ) അംഗങ്ങളും ഏറ്റവും വലിയ പൊതുമേഖലാ യൂണിയനായ ഫോർസയിലെ അംഗങ്ങളും ഏറ്റവും പുതിയ പൊതുമേഖലാ ശമ്പള കരാർ അംഗീകരിക്കാൻ വോട്ട് ചെയ്തു.

ഫോർസ അംഗങ്ങളുടെ വോട്ടെടുപ്പിൽ 94 ശതമാനം പേരും ടീച്ചേർസ് ഓർഗനൈസേഷന്‍റെ 82 ശതമാനം അംഗങ്ങളും കരാറിനെ പിന്തുണച്ചു വോട്ട് രേഖപ്പെടുത്തി. മറ്റ് പൊതുമേഖലാ യൂണിയനുകളും സ്റ്റാഫ് അസോസിയേഷനുകളും ശമ്പള കരാറിൽ തങ്ങളുടെ അംഗങ്ങളുടെ വോട്ടെടുപ്പ് വരും ദിവസങ്ങളിൽ നടത്തും.

മെച്ചപ്പെട്ട രീതിയിൽ രണ്ടര വർഷ കാലയളവിൽ 10.25 ശതമാനം ശമ്പള വർധനവ് നൽകുന്ന കരാർ നടപ്പാക്കാനാണ് തീരുമാനം. നിർദിഷ്ട പുതിയ കരാർ 2024 ജനുവരി മുതൽ 2026 ജൂൺ വരെയാണ്.

കരാർ മുഴുവൻ യൂണിയനുകളും അംഗീകരിക്കുന്ന മുറയ്ക്ക് ശമ്പള വർധനയുടെ ആദ്യഗഡു ജനുവരി ഒന്ന് മുതൽ 2.25 ശതമാനം വർധനയുടെ രൂപത്തിൽ മുൻകാല പ്രാബല്യത്തിൽ നടപ്പാക്കും. പുതിയ ശമ്പള കരാറിനായി രാജ്യത്തു 3.6 ബില്യൺ യൂറോ സർക്കാർ അധികമായി വകയിരുത്തും.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.