• Logo

Allied Publications

Americas
ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്‍റെ പുതിയ മെഡിക്കൽ സ്കൂൾ ആരംഭിച്ചു
Share
ഫ്ലോറിഡ: ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്‍റെ (ഒസിഒഎം) പുതിയ മെഡിക്കൽ സ്കൂൾ ഈ മാസം 10ന് ഫ്ലോറിഡയിൽ പ്രവർത്തനം ആരംഭിച്ചു. ഫിസിഷ്യൻമാരുടെയും റസിഡൻസി പ്രോഗ്രാമുകളുടെയും അഭാവമമാണ് ഈ പ്രദേശത്ത് ഓസ്റ്റിയോപതിക് മെഡിക്കൽ സ്കൂൾ വികസിപ്പികുന്നതിന് സ്കൂളിന്‍റെ സഹസ്ഥാപകരായ കിരൺ, പല്ലവി പട്ടേൽ എന്നിവരെ പ്രേരിപ്പിച്ചത്.

വിന്‍റർ ഗാർഡൻ, ഹൊറൈസൺ വെസ്റ്റിൽ സ്ഥിതി ചെയ്യുന്നു, മൂന്ന് നിലകളുള്ള, 144,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ മെഡിക്കൽ സ്കൂൾ നിർമാണത്തിന് 75 മില്യൻ ഡോളറാണ് ചെലവഴിച്ചത്.



നാഷ്‌വിൽ, ടെനിസി ആസ്ഥാനമായ ബേക്കർ ബാരിയോസാണ് കെട്ടിടം രൂപകൽപന ചെയ്തത്. 26ലധികം ആശുപത്രികളുമായും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമായും പങ്കാളിത്തവും കിരൺ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷനുമായി ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിൻ സഹകരിച്ച് പ്രവർത്തിക്കും
.


കിരൺ, പല്ലവി പട്ടേൽ ഈ മാസം ഒന്പതിന് ഒർലാൻഡോ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്‍റെ മാതൃസംഘടനയുടെ പേര് മാറ്റുന്നതിന് അപേക്ഷിക്കുന്നതിനുള്ള പേര് കിരൺ & പല്ലവി പട്ടേൽ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്ന് മാറ്റുന്നതിന് ട്രസ്റ്റീ ബോർഡ് അംഗീകാരം നൽകി.

അതേസമയം, ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിൻ അതിന്‍റെ പേര് നിലനിർത്തും. 97 വിദ്യാർഥികളുമായി സ്ഥാപനത്തിൽ ഓഗസ്റ്റ് അഞ്ചിന് ക്ലാസുകൾ ആരംഭിക്കും

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്