• Logo

Allied Publications

Europe
ജര്‍മനിയില്‍ പണിമുടക്ക് തുടരുന്നു
Share
ബര്‍ലിന്‍: ജർമനിയില്‍ പണിമുടക്ക് തുടരുകയാണ്. ഡ്യൂഷെ ബാന്‍, ലുഫ്താന്‍സ കമ്പനികളിലെ തൊഴിലാളികള്‍ ആണ് പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പണിമുടക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നുള്ള സർവീസുകളെയും രാജ്യവ്യാപകമായി റെയില്‍വേ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.

ദീര്‍ഘദൂര ട്രെയിനുകള്‍ക്കായി ഡ്യൂഷെ ബാന്‍ കുറഞ്ഞ അടിയന്തര സമയക്രമം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് പരിമതികളുണ്ട്. രാജ്യത്തെ ദീര്‍ഘദൂര ട്രെയിനുകളില്‍ 20 ശതമാനം മാത്രമേ ഓടുന്നുള്ളൂവെന്ന് ജര്‍മനിയുടെ ദേശീയ റെയില്‍ ഓപ്പറേറ്റര്‍ ഡച്ച് ബാന്‍ പറഞ്ഞു.

ജിഡിഎല്‍ ട്രേഡ് യൂണിയന്‍റെ പണിമുടക്ക് പ്രാദേശിക, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചു. അതേസമയം, ജര്‍മനിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ ലുഫ്താന്‍സയുടെ കാബിന്‍ ക്രൂ യൂണിയന്‍ നടത്തിയ പണിമുടക്കിനെ തുടർന്ന് 600 വിമാനങ്ങള്‍ വരെ റദ്ദാക്കി.

ഈ നടപടി 70,000 യാത്രക്കാരെ വരെ ബാധിക്കുമെന്ന് ദേശീയ വിമാനക്കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ