• Logo

Allied Publications

Europe
അയർലൻഡിൽ നടന്ന ഹിതപരിശോധനയിൽ സർക്കാരിന് തിരിച്ചടി
Share
ഡബ്ലിൻ: കുടുംബത്തെയും കെയറിനെയും സംബന്ധിച്ച് ഭരണഘടനപരമായ മാറ്റങ്ങൾ വരുത്തുന്നതിലേക്കു അയർലൻഡിൽ നടത്തിയ രണ്ടു ഹിതപരിശോധനകളിലും സർക്കാരിന് തിരിച്ചടി. ഇതിലേക്കായി രാജ്യത്തു നടത്തിയ വോട്ടെടുപ്പിൽ മാറ്റങ്ങൾ വേണ്ടെന്നുള്ള "നോ' പക്ഷം വൻവിജയം നേടി.

മൊത്തം പോൾ ചെയ്ത വോട്ടിൽ കുടുംബ റഫറണ്ടത്തിൽ 67 ശതമാനം വോട്ടും കെയർ റെഫറണ്ടത്തിൽ 74 ശതമാനം വോട്ടും "നോ' പക്ഷത്തിനു ലഭിച്ചു. ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷ കക്ഷികളും "യെസ്' പക്ഷത്തായിരുന്നു. ഇതിനെയാണ് രാജ്യത്തെ ജനങ്ങൾ ചെറുത്തു തോൽപ്പിച്ചത്.


വിവാഹത്തിൽ അധിഷ്‌ഠിതമല്ലാത്ത കുടുംബങ്ങളെ ഉൾപ്പെടുത്താൻ ഭരണഘടനയിലെ പദങ്ങൾ മാറ്റാനുള്ള നിർദേശമായിരുന്നു കുടുംബ ഹിതപരിശോധനയിലുണ്ടായിരുന്നത്. വീട്ടിലെ സ്ത്രീകളുടെ പങ്കിനെ ചുറ്റിപ്പറ്റിയുള്ള മാറ്റങ്ങൾ നിർദേശിച്ചുള്ളതായിരുന്നു കെയർ റഫറണ്ടം.

ഐറിഷ് റഫറണ്ടത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും ഉയർന്ന വോട്ട് ശതമാനമാനത്തോടെയാണ് ഇവ ജനങ്ങൾ തിരസ്കരിച്ചത്. രാഷ്ട്രീയ പാർട്ടികൾ "യെസ്' പക്ഷത്തോടൊപ്പം നിലകൊണ്ടപ്പോൾ അയർലൻഡിലെ സഭാ നേതൃത്വം "നോ' പക്ഷത്തിനു വോട്ടു രേഖപ്പെടുത്താനാണ് ആഹ്വനം ചെയ്തത്.

ഇത് കത്തോലിക്കാ രാജ്യമായ അയർലൻഡിലെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വോട്ടെടുപ്പ് ഫലം കത്തോലിക്കാ സഭയുടെ സ്വാധീനം പ്രതിഫലിക്കുന്നത് കൂടിയായി മാറി.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.