• Logo

Allied Publications

Europe
പണിമുടക്ക്; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ പുറപ്പെടല്‍ കേന്ദ്രം അടച്ചു
Share
ബര്‍ലിന്‍: ജര്‍മനിയിലെ പുതിയ സമര റൗണ്ടില്‍ ജര്‍മൻ റെയില്‍, എയര്‍ തൊഴിലാളികള്‍ ഒരേസമയം പണിമുടക്കുന്നതിനാല്‍ വിമാനത്താവളങ്ങളിലും റെയില്‍വേ യാത്രയ്ക്കും വ്യാഴാഴ്ച പുതിയ തടസം നേരിട്ടു.

ഉയര്‍ന്ന വേതനം ആവശ്യപ്പെട്ട് റെയില്‍വേ, എയര്‍ ശൃംഖലയിലെ തൊഴിലാളികളും മാനേജ്മെന്‍റും വ്യവസ്ഥകളെച്ചൊല്ലി ഗുസ്തി പിടിക്കുന്നതിനാല്‍ മാസങ്ങളായി ജര്‍മനി പണിമുടക്കുകളാല്‍ ബുദ്ധിമുട്ടുകയാണ്.

വ്യാവസായിക പ്രവര്‍ത്തനം ഗതാഗത മേഖലയെയും സൂപ്പര്‍മാര്‍ക്കറ്റുകളെയും സിവില്‍ സര്‍വീസിനെയും ബാധിച്ചു. ബുധനാഴ്ച വൈകുന്നേരം ആറിന് ചരക്ക് സര്‍വീസുകളിലും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് പാസഞ്ചര്‍ സര്‍വീസുകളിലും 35 മണിക്കൂര്‍ പണിമുടക്ക് റെയില്‍വേ ജീവനക്കാര്‍ ആരംഭിച്ചു.

ആഴ്ചയിലെ ജോലി സമയം 38ല്‍ നിന്ന് 35 മണിക്കൂറായി കുറയ്ക്കണമെന്ന ജിഡിഎല്‍ ട്രെയിന്‍ ഡ്രൈവേഴ്സ് യൂണിയന്‍റെ പ്രധാന ആവശ്യം.അതേസമയം, ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ ശനിയാഴ്ച വൈകുന്നേരം 7.30 വരെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തും.

ഫ്രാങ്ക്ഫര്‍ട്ട്, ഹാംബുര്‍ഗ് വിമാനത്താവളങ്ങളിലെ സുരക്ഷാ ജീവനക്കാരും ഒരു ദിവസത്തെ വാക്കൗട്ട് നടത്തും. ജര്‍മനിയിലെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായ ഫ്രാങ്ക്ഫര്‍ട്ട് ദിവസം മുഴുവന്‍ വലിയ തടസങ്ങളും വിമാനങ്ങള്‍ റദ്ദാക്കലും ഉണ്ടാവുമെന്ന് വിമാനത്താവളം പ്രസ്താവനയില്‍ പറഞ്ഞു.

പണിമുടക്ക് മൂലം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ പുറപ്പെടല്‍ കേന്ദ്രം അടച്ചു. സുരക്ഷാ പണിമുടക്ക് കാരണം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം വ്യാഴാഴ്ച പുറപ്പെടുന്ന യാത്രക്കാരെ അനുവദിക്കില്ല. ഫ്രാങ്ക്ഫര്‍ട്ട് ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമാണ്, ഇത് ഒരു അന്താരാഷ്ട്ര ഹബായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളം പണിമുടക്കിനെ തുടര്‍ന്ന് വ്യാഴാഴ്ച പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫ്രാപോര്‍ട്ട് ബുധനാഴ്ച പറഞ്ഞു.

വിമാനങ്ങളെയും ട്രെയിനുകളെയും ഒരുപോലെ പണിമുടക്ക് ബാധിച്ചു. ജര്‍മനിയില്‍ അടുത്ത ആഴ്ചകളില്‍ നടന്ന നിരവധി പണിമുടക്കുകള്‍ മൂലം ട്രെയിനുകളും പൊതുഗതാഗത സേവനങ്ങളും തടസപ്പെട്ടു.

റെയില്‍വേയിലെ നിലവിലെ താരിഫ് റൗണ്ടിലെ അഞ്ചാമത്തെ ട്രെയിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്. ഇപ്പോള്‍ ലുഫ്താന്‍സയില്‍ വിമാന ജീവനക്കാരുടെ പണിമുടക്ക് ഭീഷണിയിയില്‍ ഒരു ബാലറ്റില്‍ 96 ശതമാനത്തിലധികം അംഗങ്ങളും ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്തതായി യുഎഫ്ഒ യൂണിയന്‍ അറിയിച്ചു.

ലുഫ്താന്‍സയിലും അതിന്‍റെ റീജണല്‍ സബ്സിഡിയറി ലുഫ്താന്‍സ സിറ്റിലൈനിലും നടന്ന സമര വോട്ടുകള്‍ ഇതാണ് വെളിപ്പെടുത്തിയതെന്ന് യുഎഫ്ഒ യൂണിയന്‍ പ്രഖ്യാപിച്ചു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.