• Logo

Allied Publications

Europe
ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം നടന്നു
Share
ലെസ്റ്റർ: ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം നടന്നു. വൈവിധ്യമാർന്ന കലാപരിപാടികളും അക്കാദമിക് വർക്ക്ഷോപ്പും വാർഷിക പൊതുയോഗത്തിന്‍റെ ഭാഗമായി നടന്നു. ചടങ്ങിൽ 202324 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.

പൊതുയോഗത്തിന് ശേഷം 202425 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് ഭരണസമിതി ചുമതലയേറ്റു. 40 അംഗ ഭരണസമിതിയിൽ പ്രസിഡന്‍റായി ജോർജ് എടത്വയും സെക്രട്ടറിയായി രേവതി വേങ്ങലോട്ടിനേയും വൈസ് പ്രസിഡന്‍റായി ടെൽസ്മോൻ തോമസിനെയും ട്രഷററായി ജോർജ് കളപ്പുരക്കലിനെയും ജോയിന്‍റ് സെക്രട്ടറിയായി അഷിത വിനീതിനെയും ജോയിന്‍റ് ട്രഷററായി ബിനു ശ്രീധരനെയും തെരഞ്ഞെടുത്തു.

പരിപാടികൾ അവതരിപ്പിച്ച എൽകെസിയുടെ കലാകാരന്മാർക്കും കലാകാരികൾക്കും സോചാരോ ഡാൻസ് ടീമിനും ഡിജെ റിജോയ്സിനും ഡ്രീംസ് ഇവന്‍റസിനും ഹയർ എജ്യുക്കേഷനുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച അക്കാദമിക് വർക്ക്ഷോപ്പിനു നേതൃത്വം നൽകിയ ജോർജ് സി. ജോസഫിനും സൗമ്യ രമേശിനും രോഹൻ ജോർജ് (ഇക്കണോമിക്സ്) ജോയൽ സോണി ജോർജ് (മെഡിസിൻ), ലിയോൺ ജോർജ് (എഞ്ചിനീയറിംഗ്) എന്നിവർക്കും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പേരിൽ നന്ദി അറിയിച്ചു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.