• Logo

Allied Publications

Europe
യുകെയിലെ വാഹനമോഷണ സംഘത്തെ കുടുക്കി മലയാളി; നന്ദി അറിയിച്ച് ബ്രിട്ടീഷ് പോലീസ്
Share
നോർത്താംപ്ടൺ: സിംഗിൾ ഐഡി എന്ന ഗ്ലോബൽ ബ്രാൻഡിന്‍റെ സഹസ്ഥാപകനും ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്‍റെ ഡയറക്ടറും മലയാളിയുമായ അഡ്വ. സുഭാഷ് ജോർജ് മാനുവലിന്‍റെ ഇടപെടലിലൂടെ അന്താരാഷ്‌ട്ര വാഹന മോഷണ സംഘത്തെ തകർത്ത് ബ്രിട്ടീഷ് പോലീസ്.

നോർത്താംപ്ടണിലുള്ള സുഭാഷിന്‍റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു സെവൻ സീരിസ് കാർ കഴിഞ്ഞദിവസം രാവിലെ മോഷ്ണം പോയിരുന്നു. ഡ്രൈവർ ഇല്ലാതെ റിമോർട്ടിൽ ഓടുന്ന കാറായിരുന്നു ഇത്.

ബിൽഡ് യുവർ ബിഎംഡബ്ല്യു എന്ന ഓപ്‌ഷനിലൂടെ അദ്ദേഹം കസ്റ്റമൈസ്‌ ചെയ്ത് നിർമിച്ച കാറായിരുന്നിട്ടു പോലും ഇതിന്‍റെ എല്ലാ സുരക്ഷാസംവിധാനങ്ങളെയും നിർവീര്യമാക്കിയാണ് മോഷ്‌ടാക്കൾ വാഹനം കടത്തിയത്.

മോഷണം നടക്കുന്നതിന് തൊട്ടുമുന്പ് വീട്ടിലേക്ക് നോക്കാതെ മോഷ്‌ടാക്കളായ മൂന്ന് പേർ റോഡിലൂടെ നടന്നുപോകുന്നതായി സുഭാഷിന്‍റെ വീട്ടിലെ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ നിമിഷങ്ങൾക്ക് ശേഷം സുഭാഷിന്‍റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ കാമറകൾ പ്രവർത്തന രഹിതമാക്കി അവർ കാർ മോഷ്‌ടിക്കുകയായിരുന്നു.

കാറിനുള്ളിൽ കമ്പനി ഇൻസ്റ്റോൾ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും സോഫ്‌റ്റ്‌വെയറിനെയും പൂർണമായും പ്രവർത്തന രഹിതമാക്കികൊണ്ടാണ് അവർ കാർ കടത്തിയത്. എന്നാൽ താൻ പ്രത്യേകം ഇൻസ്റ്റോൾ ചെയ്ത ആപ്പിൾ എയർ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ സുഭാഷ് ഈ കാർ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.

മോഷ്‌ടാക്കൾ വാഹനം ഹണ്ടിംഗ്ടണിലെ ടിസി ഹാരിസൺ എന്ന ഗാരേജിലെത്തിച്ചു. സുഭാഷ് അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയും അവർ ഗാരേജിൽ പോയി അന്വേഷിക്കുകയും ചെയ്തിരുന്നു.

എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മോഷ്‌ടാക്കൾ കാറിനെ കെയിംബ്രിഡ്ജ് ഷെയറിലെ ഡോഡിംഗ്ടൺ റോഡിലുള്ള റിവർ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിൽ എത്തിച്ചു.

അവിടെനിന്ന് ബോട്ടുകളിലൂടെ കാറിനെ കടൽമാർഗം മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം. ഹണ്ടിംഗ്ടണിൽ നിന്ന് പുറപ്പെട്ട് തുടങ്ങിയ കാറിനെ ട്രാക്ക് ചെയ്ത സുഭാഷ് ഹോട്ട് ലൈനിൽ ലൈവായി പോലീസിന് വഴികാട്ടികൊണ്ടിരുന്നു.

അങ്ങനെ കെയിംബ്രിഡ്ജിലെ ഗോഡൗണിലേക്ക് ആംഡ് പോലീസ് ഉൾപ്പെടെ ഇരച്ചു കയറുകയും ഗോഡൗൺ ഉടമ ഉൾപ്പടെയുള്ള മാഫിയ സംഘത്തെ കുടുക്കുകയുമായിരുന്നു. അവിടെ എത്തിയ പോലീസ് കണ്ടത് ഇതുപോലെ മോഷ്‌ടിക്കപ്പെട്ട അനേകം കാറുകൾ കഷ്ണങ്ങളാക്കി കടത്താൻ തയാറാക്കി വച്ചിരിക്കുന്ന കാഴ്ച്ചയാണ്.

ഓർഡർ ലഭിക്കുന്നതനുസരിച്ച് കാറുകൾ മോഷ്‌ടിക്കുന്ന ഒരു അന്താരാഷ്‌ട്ര ഓർഗനൈസ്ഡ് ക്രൈം ശൃംഖലയായിരുന്നു ഇത്. ഇവരെ പിടിക്കാൻ സഹായിച്ചതിന് പോലീസ് സുഭാഷിന് പ്രത്യേകം നന്ദി അറിയിച്ചു. ഈ ഗ്രൂപ്പിന്‍റെ എല്ലാ കണ്ണികളിലേക്കുമുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഈ മാഫിയ തകർക്കപ്പെട്ടത് വാഹനമോഷണത്തെ ഭയന്ന് ജീവിക്കുന്ന യുകെ സമൂഹത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് ഒരു ആശ്വാസം കൂടിയാണ്. സുഭാഷിന്‍റെ കാറും കഷ്‌ണങ്ങളാക്കി മാറ്റിയുരുന്നു.

എന്നിരുന്നാലും തെഫ്റ്റ് ഇൻഷ്വറൻസും ഗ്യാപ്പ് ഇൻഷ്വറൻസുമുള്ളതിനാൽ വണ്ടിയുടെ മുഴുവൻ തുകയും അദ്ദേഹത്തിന് ലഭിക്കും.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.