• Logo

Allied Publications

Middle East & Gulf
റഹീമിന്‍റെ ജയിൽ മോചനത്തിനായി വേണ്ടത് 33 കോടി രൂപ; മുന്പിലുള്ളത് രണ്ട് മാസം മാത്രം
Share
റിയാദ്: സൗദി ബാലൻ അനസ് അൽ ഷഹരിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 17 വർഷമായി സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്‍റെ മോചനദ്രവ്യമായി സ്വദേശി കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത് 15 ദശലക്ഷം സൗദി റിയാൽ.

ഏകദേശം 33 കോടി ഇന്ത്യൻ രൂപ വരുന്ന ഈ തുക ഇന്ത്യൻ എംബസി മുഖാന്തരം കോടതിയിൽ കെട്ടിവച്ചാൽ റഹീമിനെ മോചിപ്പിക്കാമെന്ന് സൗദി വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യൻ എംബസിയെ അറിയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഈ അറിയിപ്പ് ഔദ്യോഗികമായി ഇന്ത്യൻ എംബസിയിൽ ലഭിക്കുന്നത്. ആറ് മാസമാണ് പണം സ്വരൂപിച്ചു നൽകാനുള്ള കാലാവധിയായി കുടുംബം നൽകിയിരുന്നത്. ഇത്രയും വലിയ തുക കണ്ടെത്താനുള്ള നിയമക്കുരുക്കുകൾ ഇരുരാജ്യങ്ങളിലുമായി പരിഹരിച്ച് പൊതുജനങ്ങളിലേക്കിറങ്ങാൻ അബ്ദുറഹീം നിയമസഹായ സമിതിക്ക് നേരിടേണ്ടി വന്ന കാലതാമസം മൂലം നാല് മാസം കടന്ന് പോയി.

ഇനി അടുത്ത രണ്ടു മാസത്തിനകം പണം സ്വരൂപിച്ച് കോടതിയിലെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ കേരളത്തിലും റിയാദിലുമായി പ്രവർത്തിക്കുന്ന റഹീം നിയമസഹായ സമിതി ആരംഭിച്ചിരിക്കുകയാണ്. അതിനായി എല്ലാ മുന്നൊരുക്കങ്ങളൂം സഹായസമിതി നടത്തിക്കഴിഞ്ഞു.

2006 നവംബർ 26നാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുറഹീം വീട്ട് ഡ്രൈവർ വിസയിൽ റിയാദിലെത്തുന്നത്. സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽഷഹരിയുടെ മകൻ അനസിന്‍റെ പരിചാരകനും ഡ്രൈവറുമായാണ് അബ്ദുറഹീം ജോലിയിൽ പ്രവേശിച്ചത്.

ഒരു അപകടത്തെ തുടർന്ന് ശരീരം തളർന്നിരുന്ന അനസിനെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിരുന്നത് റഹീമായിരുന്നു. അനസ് എപ്പോഴും റഹീമുമായി കലഹിക്കുക പതിവായിരുന്നെന്നും എന്നാലും എല്ലാം സഹിച്ച് ഇവിടെ തുടരുകയാണെന്നും റഹീം പലതവണ വീട്ടിൽ വിളിച്ചറിയിച്ചിരുന്നു.

അതിനിടെ 2006 ഡിസംബർ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡ്രൈവിംഗിനിടെ റഹീമുമായി പിൻസീറ്റിലിരുന്ന അനസ് തർക്കിക്കുകയും വടി കൊണ്ട് അടിക്കുകയും ചെയ്‌തെന്നാണ് റഹീം പറയുന്നത്.

അതിനിടയിൽ അനസിന് ഭക്ഷണം നൽകുന്ന പൈപ്പ് വേർപെടുകയും പെട്ടെന്ന് ബോധരഹിതനായി കാറിൽ വീഴുകയും ചെയ്തു. ചലനമറ്റ അനസിന് എന്താണ് സംഭവിച്ചതെന്നറിയാതെ അബ്ദുറഹീം റിയാദിൽ തന്നെയുള്ള അമ്മാവന്‍റെ മകൻ നല്ലളം സ്വദേശി നസീറിനെ വിളിച്ചു വരുത്തി കാര്യം പറഞ്ഞു.

അനസ് മരണപ്പെട്ടതോടെ അബ്ദുറഹീമിനേയും നസീറിനെയും റിയാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവം ആദ്യമായി പുറംലോകമറിയുന്നത് ദീപിക ഓൺലൈൻ വാർത്തയിലൂടെയാണ്. മാധ്യമപ്രവർത്തകനായ നജിം കൊച്ചുകലുങ്കിനോടൊപ്പം റിയാദ് ജയിൽ സന്ദർശിച്ച ദീപിക ലേഖകൻ നസീറിനെ ജയിലിൽ വച്ച് കാണുകയും വിവരങ്ങൾ ശേഖരിച്ചശേഷം വാർത്തയാക്കുകയുമായിരുന്നു.

തുടർന്ന് റിയാദിലെ കെഎംസിസിയുടെ നേതൃത്വത്തിൽ ഇരുവരേയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണ്. പത്ത് വർഷത്തിന് ശേഷം നസീർ ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും അബ്ദുറഹീമിന് കോടതി വധശിക്ഷ വിധിച്ചു.

നിരവധി തവണ അപ്പീലുകൾ നൽകിയെങ്കിലും മൂന്ന് തവണ വധശിക്ഷ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് മരണപ്പെട്ട അനസിന്‍റെ കുടുംബത്തെ സന്ദർശിച്ച് മാപ്പ് വാങ്ങാനുള്ള ശ്രമങ്ങൾ നിയമസഹായസമിതി ആരംഭിച്ചത്.

അലി മിസ്‌ഫെർ, അബു ഫൈസൽ എന്നീ പ്രമുഖ അഭിഭാഷകരെയും സമിതി ഇതിനായി നിയോഗിച്ചിരുന്നു. വാദിഭാഗം അഭിഭാഷകരുമായി ഇപ്പോൾ ഒത്തുതീർപ്പ് ചർച്ചകൾ നടത്തുന്നത് അലി ഖഹ്താനി എന്ന പ്രമുഖ അഭിഭാഷകനാണ്.

ഇന്ത്യൻ എംബസിയിൽ ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും നിയമസഹായ സമിതിയിലെ അഷ്‌റഫ് വേങ്ങാട്ടും വർഷങ്ങളായി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. കേന്ദ്ര, സംസ്ഥാന മന്ത്രിമാരും രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരും ഉൾപ്പെടുന്ന സഹായ സമിതിയും നാട്ടിൽ ഇതിനായുള്ള ശ്രമങ്ങളിൽ വ്യാപൃതരാണ്.

എത്രയും പെട്ടെന്ന് കുടുംബം ആവശ്യപ്പെട്ട ദയാധനം എത്തിച്ചു നൽകി അബ്ദുറഹീമിനെ മോചിപ്പിച്ചു നാട്ടിലെത്തിക്കുകയാണ് ഇവരുടെ മുന്പിലുള്ള ഏകലക്ഷ്യം.

വി.എൻ. വാസവൻ ജോർജിയയിലേക്ക്.
കോട്ടയം: മന്ത്രി വി.എൻ. വാസവൻ ശനിയാഴ്ച ജോർജിയയിലേക്ക് യാത്ര തിരിക്കും.
തായ്‌­ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അ­പകടം; മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു.
കോട്ട­യം: പാരാഗ്ലൈഡിങ്ങിനി­ടെ­യുണ്ടായ അ­പ­ക­ട­ത്തില്‍ പരിക്കേറ്റ മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു.
ഗ്രാന്‍റ് ഹൈപ്പർ മാർക്കറ്റ് ജലീബ് ബ്രാഞ്ച് റീലോഞ്ച് ചെയ്തു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ ജലീബ് ഔട്ട്‌ലെറ്റിൽ ഇനി കൂടുതൽ സ
ചരിത്രത്തിലേക്ക് ചുവടുവച്ച് കേളി കുടുംബവേദിയുടെ മെഗാ തിരുവാതിര.
റിയാദ്: പ്രവാസി സമൂഹത്തിന് വിസ്മയ കാഴ്ച സമ്മാനിച്ച് കേളി കുടുംബവേദി റിയാദിൽ ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി.
മസ്‌കറ്റില്‍ കടലില്‍ വീണ് പ്രവാസി മരിച്ചു.
മസ്കറ്റ്: കടലില്‍ വീണ എട്ട് പ്രവാസികളിൽ ഒരാൾ മരിച്ചു.