• Logo

Allied Publications

Europe
നഴ്സുമാർക്ക് ജർമനിയിൽ അവസരം
Share
തിരുവനന്തപുരം: നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസി, ജർമൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോഓപ്പറേഷൻ എന്നിവ ചേർന്ന് ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ട്രിപ്പിൾ വിൻ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് മാർച്ച് നാലിനകം അപേക്ഷിക്കാം. ഈ ഘട്ടത്തിലും 300 പേർക്കാണ് അവസരം.

യോഗ്യത: ജനറൽ നഴ്സിംഗ്/ബിഎസ്‌സി നഴ്സിംഗ്. ജനറൽ നഴ്സിംഗ് മാത്രമുള്ളവർക്ക് മൂന്നു വർഷ പരിചയം വേണം. ബിഎസ്‌സി നഴ്സിംഗ്, പോസ്റ്റ് ബിഎസ്‌സി നഴ്സിംഗ് യോഗ്യതക്കാർക്ക് പരിചയം ആവശ്യമില്ല. അപേക്ഷകർ കേരളത്തിൽ നിന്നുള്ളവരാകണം.

പ്രായപരിധി: 39. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷയിൽ എ1, എ2, ബി1 വരെയുളള പരിശീലനം സൗജന്യമാണ്. തുടർന്ന് ജർമനിയിൽ നിയമനത്തിനുശേഷം ബി2 ലെവൽ പരിശീലനവും ലഭിക്കും.

triplewin.norka@kerala.gov.in എന്ന ഇമെയിലിൽ വിശദമായ സിവി, ജർമൻ ഭാഷാ യോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസം, പ്രവൃത്തിപരിചയ സർട്ടിഫിക്ക റ്റുകൾ എന്നിവ സഹിതം അപേക്ഷിക്കണം. www.nifl.norkaroots.org

ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ