• Logo

Allied Publications

Europe
നഴ്സുമാർക്ക് ജർമനിയിൽ അവസരം
Share
തിരുവനന്തപുരം: നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസി, ജർമൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോഓപ്പറേഷൻ എന്നിവ ചേർന്ന് ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ട്രിപ്പിൾ വിൻ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് മാർച്ച് നാലിനകം അപേക്ഷിക്കാം. ഈ ഘട്ടത്തിലും 300 പേർക്കാണ് അവസരം.

യോഗ്യത: ജനറൽ നഴ്സിംഗ്/ബിഎസ്‌സി നഴ്സിംഗ്. ജനറൽ നഴ്സിംഗ് മാത്രമുള്ളവർക്ക് മൂന്നു വർഷ പരിചയം വേണം. ബിഎസ്‌സി നഴ്സിംഗ്, പോസ്റ്റ് ബിഎസ്‌സി നഴ്സിംഗ് യോഗ്യതക്കാർക്ക് പരിചയം ആവശ്യമില്ല. അപേക്ഷകർ കേരളത്തിൽ നിന്നുള്ളവരാകണം.

പ്രായപരിധി: 39. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷയിൽ എ1, എ2, ബി1 വരെയുളള പരിശീലനം സൗജന്യമാണ്. തുടർന്ന് ജർമനിയിൽ നിയമനത്തിനുശേഷം ബി2 ലെവൽ പരിശീലനവും ലഭിക്കും.

triplewin.norka@kerala.gov.in എന്ന ഇമെയിലിൽ വിശദമായ സിവി, ജർമൻ ഭാഷാ യോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസം, പ്രവൃത്തിപരിചയ സർട്ടിഫിക്ക റ്റുകൾ എന്നിവ സഹിതം അപേക്ഷിക്കണം. www.nifl.norkaroots.org

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.