• Logo

Allied Publications

Europe
ജീവിതദർശനങ്ങളിൽ മാറ്റം ഉൾക്കൊണ്ടു മുന്നേറണം: ഫാ. ഡോ. കുര്യൻ പുരമഠത്തിൽ
Share
ഡബ്ലിൻ: ജീവിതത്തിലെ ദർശനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നേറണമെന്ന് ഫാ. ഡോ. കുര്യൻ പുരമഠത്തിൽ. പ്രധാനമായും മൂന്നു കാഴ്ചപ്പാടുകളിലാണ് മാറ്റത്തിന് തയാറാവേണ്ടത്.

ദൈവത്തെ ദൈവമായി കാണാനുള്ള കാഴ്ച, മനുഷ്യനെ മനുഷ്യനായി കാണാനുള്ള കാഴ്ച, എനിക്കെന്നെത്തന്നെ കാണാനുള്ള കാഴ്ച എന്നിവയാണത് എന്നും അദ്ദേഹം പറഞ്ഞു.

അയർലൻഡിൽ സീറോമലബാർ കാത്തലിക് സഭയുടെ ആഭിമുഖ്യത്തിൽ ഡബ്ലിൻ ബ്ലാക്ക്റോക്കിൽ നടക്കുന്ന നോമ്പ് കാല ധ്യാനത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു പ്രശസ്‌ത വചന പ്രഘോഷകനായ ഫാ. ഡോ. കുര്യൻ പുരമഠം.



ദൈവത്തെ കണ്ടുള്ള ജീവിതം നയിക്കുമ്പോളാണ് നമ്മിൽ ദൈവാനുഗ്രഹമുണ്ടാവുക. നമുക്കായി ജീവിതം മാറ്റിവച്ച മാതാപിതാക്കൾക്ക് സ്വസ്ഥതയും സമാധാനവും നല്കുന്നതിലേക്കായുള്ള പ്രവർത്തികൾക്ക് മുൻ‌തൂക്കം നൽകണം.

കൂടപ്പിറപ്പുകളുമായും സഹോദരങ്ങളുമായും നല്ല ബന്ധം പുലർത്തണം. ദമ്പതികൾ പരസ്പരം മനസിലാക്കി മുൻപോട്ടു പോവണം. ഒരു വ്യക്തിയെ നമ്മുടെ ജീവിതത്തിൽ അകറ്റി നിർത്താൻ ഒരു നൂറു കാരണങ്ങൾ ഉണ്ടെങ്കിലും ചേർത്ത് നിർത്താൻ ഒരു കാരണമെങ്കിലും കണ്ടെത്തുന്ന എല്ലാ ബന്ധങ്ങളും വിജയിക്കും.



മക്കൾക്ക് ശാരീരികമായും മാനസികമായും ആത്മീയമായും വളരാനുള്ള അന്തരീക്ഷം വീടുകളിൽ ഒരുക്കണം ഇതോടൊപ്പം ഇവർക്കും നല്ല വിദ്യാഭ്യാസവും നൽകണം. നാം ആരെന്നു നാം ആഴത്തിൽ മനസിലാക്കിയാലേ നമുക്ക് മറ്റുള്ളവരെ മനസിലാക്കാനാവുള്ളൂ.

നമ്മിൽ കോപമുണ്ടാവാനുള്ള കാരണം നാം തന്നെയാണ്. സ്‌നേഹപൂർവമായ ഇടപെടൽ ജീവിതത്തിൽ കോപത്തെയകറ്റുമെന്നും ഫാ. ഡോ. കുര്യൻ പുരമഠത്തിൽ വചന പ്രഘോഷണത്തിൽ കൂട്ടിച്ചേർത്തു.



ഡബ്ലിൻ ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്‌ജൽസ് ദേവാലയത്തിൽ നടന്നു വരുന്ന ധ്യാനം ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച ഉച്ച‌യ്ക്ക് ഒന്നര മുതൽ രാത്രി 7.30 വരെയാണ് ധ്യാനം.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.