• Logo

Allied Publications

Europe
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ലണ്ടൻ ഐഒസി നേതാക്കൾ
Share
ലണ്ടൻ: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ലണ്ടനിലെ ഐഒസി നേതാക്കൾ. ഭാരത് ജോഡോ ന്യായ്‌ യാത്രയും പാർലമെന്‍റ് തെരഞ്ഞെടുപ്പും കൂടിക്കാഴ്ചയിൽ ചർച്ചയായി.

ഐഒസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് കമൽ ദലിവാൾ, വൈസ് പ്രസിഡന്‍റുമാരായ ഗുരുമിന്തർ റാന്തവ, സുധാകർ ഗൗഡ, ജനറൽ സെക്രട്ടറി ഗമ്പ വേണുഗോപാൽ, വക്താവ് അജിത് മുതയിൽ, വനിതാ വിഭാഗം ജനറൽ സെക്രട്ടറി അശ്വതി നായർ, ഐഒസി കേരളം ഘടകം കോഓർഡിനേറ്റർ ബോബിൻ ഫിലിപ്പ് എന്നിവർ കൂടിക്കാഴ്ചയിൽ ഭാഗമായി.

ഇന്ത്യൻ ഓവർസീസ് ഗ്ലോബൽ ചെയർമാൻ സാം പിട്രോഡയും രാഹുൽ ഗാന്ധിക്ക് ഒപ്പം യുകെ സന്ദർശനത്തിൽ പങ്കുചേർന്നിരുന്നു.



പ്രവാസി ഇന്ത്യാക്കാരോട് വലിയ സ്നേഹവും ബഹുമാനവും ഉണ്ടെന്ന് രാഹുൽ പറഞ്ഞു. ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതിനായി പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രവാസികളുടെ നിർണായക ഇടപെടലും പങ്കാളിത്തവും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ചർച്ചയ്ക്ക് ശേഷം രാഹുൽ ഡൽഹിക്ക് മടങ്ങി. അദ്ദേഹത്തെ യാത്രയയ്ക്കാൻ ഐഒസി നേതാക്കൾ ഹീത്രൂ വിമാനത്താവളത്തിലെത്തിയിരുന്നു. കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഭാഷണങ്ങൾ നടത്താനാണ് രാഹുൽ ലണ്ടനിലെത്തിയത്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.